എന്റെ കർത്താവെ എല്ലാ ദൈവമക്കളെയും കാത്തു പരിപാലിക്കാണെമെ നാഥാ . ദൈവദാസാനെയും കർത്താവിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു . വചനം എല്ലാവർക്കും രക്ഷ എൽക്കട്ടെ ആമേൻ
@sulainmandavud74463 жыл бұрын
135|നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്. എന്നാല്‍ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്.) അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല. 2|136|നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു. 2|137|നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. 2|138|അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്.) അല്ലാഹുവെക്കാള്‍ നന്നായി വര്‍ണം നല്‍കുന്നവന്‍ ആരുണ്ട് ? അവനെയാകുന്നു ഞങ്ങള്‍ ആരാധിക്കുന്നത്. 2|139|(നബിയേ,) പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മ (ഫല) ങ്ങളാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മ (ഫല) ങ്ങളും. ഞങ്ങള്‍ അവനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമാകുന്നു. 2|140|അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? (നബിയേ,) ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത് ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. 2|141|അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമല്ല.
@shathaiel3 жыл бұрын
@@sulainmandavud7446 Jew / Christian ആരാധിക്കുന്ന ആത്മീയ പിതാവ് ആണ് യഹോവ 🕎 മോശക്കും & മറ്റ് യഹൂദ പ്രവാചകർക്കും വെളിപ്പെട്ട ദൈവം *പഴയ നിയമത്തിൽ തൻ്റെ പേര് യഹോവ എന്ന് വെളിപ്പെട്ട ദൈവം 100ൽ അധികം വചനങ്ങളിൽ സ്വയം* *_തന്നേ കുറിച്ച് തന്നേ_* *സാക്ഷ്യപ്പെടുത്തിയത് അത്മീയ പിതാവാം ദൈവം എന്നാണ് ഒരു examble* *നിത്യനായ പിതാവ് (ഏശയ്യ 9 6)*... യഹൂദരുടെ തോറയിലും* *പ്രവാചകഗ്രന്ഥങ്ങളിലും ഉള്ള വാക്യമാണ്* ഇത്*ഇങ്ങനെ എഴുതി* *തുടങ്ങിയാൽ 100ൽ അധികം വാക്യങ്ങൾ ബൈബിളിലെ പഴയ നിയമത്തിൽ നിന്ന് തന്നേ എഴുതാം* *ബൈബിളിൽ യഹോവ താൻ പിതാവ് എന്ന് സ്വയം സാക്ഷ്യം നൽകുന്നു തന്നേ ആരാധിക്കുന്ന അനുയായികളെ മക്കളായി തന്നേ കാണുന്നു*' *എന്നാൽ 6 ആം നൂറ്റാണ്ടിലെ അറേബ്യൻഅള്ള ഒരിക്കലും താൻ പിതാവ് എന്ന്* *അവകാശപ്പെടുന്നില്ല തൻ്റെ അനുയായികളെ മക്കളായി കാണാതെ അടിമകളായി മാത്രം കാണുന്നു* മോശെ യിസ്രായേല്‍ മക്കളെ നോക്കി ഉച്ചൈസ്തരം ഇപ്രകാരം ഉദ്ഘോഷിച്ചു: שְׁמַע, יִשְׂרָאֵל: יְהוָה אֱלֹהֵינוּ, יְהוָה אֶחָד *ഷ്മാ! യിസ്രാഏല്‍; യഹോവാ* *എലോഹീനു; യഹോവ ഏഹാദ്* *യിസ്രായേലേ, കേള്‍ക്ക! യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ!!”* ആവര്‍ത്തനം.6:4 ഏകദൈവം ആണ് എന്ന് പറഞ്ഞ *ഇതേ യഹോവ തന്നേ തന്റെ ശക്തനായ ഏശയ്യ പ്രവാചകനിലൂടെ യഹോവ യാം ദൈവം തന്നേ മനുഷ്യപുത്രനായി വരും എന്ന് പറഞ്ഞ പ്രവചനം* *എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്, ശക്‌തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും* *ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്‌ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യഹോവയുടെ തീക്‌ഷ്‌ണത ഇതു നിറവേറ്റും ഏശയ്യാ 𝟡 : 𝟞-𝟟* *ഇതാ ദാവീദിൻ്റെ പ്രവചനത്തിലൂടെ* *യഹോവ പറയുന്നു താൻ ജനിപ്പിച്ച പുത്രന് ഭൂമിയുടെ അതിർത്തികൾ വരെ കൈവശമാക്കികൊടുക്കുകയും ,ജാതികളെ അവകാശമാക്കി കൊടുക്കുന്ന കാര്യം പ്രവചനമായി പറയുന്നൂ, ഇ പുത്രനെ ചുംബിക്കാൻ യഹോവ ദാവിദിൻ്റെ സങ്കീർത്തന പുസ്തകത്തിലൂടെ പ്രവചനമായി പറയുന്നു സങ്കീർത്തനങ്ങൾ 2:6-8,12 [6]എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു. [7]ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: *യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ* *ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു*. [8]എന്നോടു ചോദിച്ചുകൊൾക; *ഞാൻ നിനക്കു ജാതികളെ അവകാശമായും* *ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും* [12] യഹോവ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ. *താഴെ കാണുന്നത് ഖുറാനിലെ വചനമാണ് ശ്രദ്ധിച്ച് വായിക്കുക അവന്‍ (അള്ളാഹു) പിതാവോ പുത്രനോ അല്ല* (𝑺ᴜʀᴀ ➊➊➋ : 𝑨ʏᴀ ➌) പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ അന്തിക്രിസ്തു ആത്മാവിൽ നിന്ന് എന്ന് bible പഠിപ്പിക്കുന്നു. യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? #പിതാവിനെയും #പുത്രനെയും #നിഷേധിക്കുന്നവനാരോ #അവനാണ് #അന്തിക്രിസ്തു. #പുത്രനെ #നിഷേധിക്കുന്നവനു #പിതാവുമില്ല. #പുത്രനെ #ഏറ്റുപറയുന്നവനു #പിതാവും #ഉണ്ടായിരിക്കും (1 യോഹന്നാന്‍ 2:22 -23 ) ഖുറാനിലൂടെ ദൈവത്തിന്റെ പിതൃത്വത്തെ & പുത്രത്വത്തെ നിഷേധിക്കുക വഴി മുഹമ്മദ് തോറയിലെ & ബൈബിളിലെ എല്ലാ പ്രവചകൻമാരുടെ പഠിപ്പിക്കലിനും എതിരെ പഠിപ്പിക്കുകയും സ്വയം അന്തിക്രിസ്തു Spirit ൽ നിന്ന് ആണ് എന്ന് bible വച്ച് തന്നേ നമുക്ക് മനസിലാക്കാനും കഴിയുന്നു *ഇനി നിങ്ങൾ പറയൂ* *സ്വയം പിതാവ് എന്ന് അവകാശപ്പെട്ട യഹൂദൻ്റെ തോറയിലെ&പ്രവാചകഗ്രന്ഥങ്ങളിലെ യഹോവ യാം ദൈവം ആണൊ?* *പിതാവ് എന്ന് കേൾക്കുന്നത് പോലും അലർജിയായി കാണുന്ന മുഹമ്മദിൻ്റെ 6ആം നൂറ്റാണ്ടിലെ അള്ളയെന്ന് അവകാശപ്പെട്ട ഗോത്ര ദൈവം?* *യഹോവ=ആത്മീയപിതാവ്* *ആറാം നൂറ്റാണ്ട് അറേബ്യൻ അള്ള =ഖുറാനിലെ വചനമാണ് ശ്രദ്ധിച്ച് വായിക്കുക അവന്‍ (അള്ളാഹു) പിതാവോ പുത്രനോ അല്ല* (𝑺ᴜʀᴀ ➊➊➋ : 𝑨ʏᴀ ➌) *ആയത് കൊണ്ട് മോശയുടെ മുന്നിൽ വന്ന ആത്മീയ പിതാവ് എന്ന് അവകാശപ്പെട്ട യഹോവ യാം ദൈവം ഒരിക്കലും 6ആം നൂറ്റാണ്ട് ൽ മുഹമ്മദിലൂടെ വെളിപ്പെട്ട അറേബ്യൻ അള്ള അല്ലേയല്ല എന്ന് നിസംശയം നമുക്ക് പറയാം*
@sulainmandavud74463 жыл бұрын
@@shathaiel നിങ്ങള്‍ yahudanano. Atho.. Christian ano.. Mosayk .. Yahovayea ആണ് ദൈവം ആയ് കണ്ടത് അല്ലാതെ jesusinea അല്ല...... Bible പിതാവിന patty പറയുന്നു.. നിങ്ങൾ.. Yeshu ദൈവം എന്ന് പറഞ്ഞു nadakunn..
@realtalks8123 жыл бұрын
@@shathaiel fb.watch/5XiVj_tQD8/
@RaniSebastian-fg5zz11 ай бұрын
Praise tha lord
@jaisonjohny36793 жыл бұрын
പ്രിയ കർതൃദാസൻ്റെ ഓരോ മെസ്സേജും വളരെ താത്പര്യത്തോടു കൂടി ശ്രദ്ധിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@sulainmandavud74463 жыл бұрын
135|നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്. എന്നാല്‍ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്.) അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല. 2|136|നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു. 2|137|നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. 2|138|അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്.) അല്ലാഹുവെക്കാള്‍ നന്നായി വര്‍ണം നല്‍കുന്നവന്‍ ആരുണ്ട് ? അവനെയാകുന്നു ഞങ്ങള്‍ ആരാധിക്കുന്നത്. 2|139|(നബിയേ,) പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മ (ഫല) ങ്ങളാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മ (ഫല) ങ്ങളും. ഞങ്ങള്‍ അവനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമാകുന്നു. 2|140|അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? (നബിയേ,) ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത് ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. 2|141|അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമല്ല.
@shathaiel3 жыл бұрын
@@sulainmandavud7446 Jew / Christian ആരാധിക്കുന്ന ആത്മീയ പിതാവ് ആണ് യഹോവ 🕎 മോശക്കും & മറ്റ് യഹൂദ പ്രവാചകർക്കും വെളിപ്പെട്ട ദൈവം *പഴയ നിയമത്തിൽ തൻ്റെ പേര് യഹോവ എന്ന് വെളിപ്പെട്ട ദൈവം 100ൽ അധികം വചനങ്ങളിൽ സ്വയം* *_തന്നേ കുറിച്ച് തന്നേ_* *സാക്ഷ്യപ്പെടുത്തിയത് അത്മീയ പിതാവാം ദൈവം എന്നാണ് ഒരു examble* *നിത്യനായ പിതാവ് (ഏശയ്യ 9 6)*... യഹൂദരുടെ തോറയിലും* *പ്രവാചകഗ്രന്ഥങ്ങളിലും ഉള്ള വാക്യമാണ്* ഇത്*ഇങ്ങനെ എഴുതി* *തുടങ്ങിയാൽ 100ൽ അധികം വാക്യങ്ങൾ ബൈബിളിലെ പഴയ നിയമത്തിൽ നിന്ന് തന്നേ എഴുതാം* *ബൈബിളിൽ യഹോവ താൻ പിതാവ് എന്ന് സ്വയം സാക്ഷ്യം നൽകുന്നു തന്നേ ആരാധിക്കുന്ന അനുയായികളെ മക്കളായി തന്നേ കാണുന്നു*' *എന്നാൽ 6 ആം നൂറ്റാണ്ടിലെ അറേബ്യൻഅള്ള ഒരിക്കലും താൻ പിതാവ് എന്ന്* *അവകാശപ്പെടുന്നില്ല തൻ്റെ അനുയായികളെ മക്കളായി കാണാതെ അടിമകളായി മാത്രം കാണുന്നു* മോശെ യിസ്രായേല്‍ മക്കളെ നോക്കി ഉച്ചൈസ്തരം ഇപ്രകാരം ഉദ്ഘോഷിച്ചു: שְׁמַע, יִשְׂרָאֵל: יְהוָה אֱלֹהֵינוּ, יְהוָה אֶחָד *ഷ്മാ! യിസ്രാഏല്‍; യഹോവാ* *എലോഹീനു; യഹോവ ഏഹാദ്* *യിസ്രായേലേ, കേള്‍ക്ക! യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ!!”* ആവര്‍ത്തനം.6:4 ഏകദൈവം ആണ് എന്ന് പറഞ്ഞ *ഇതേ യഹോവ തന്നേ തന്റെ ശക്തനായ ഏശയ്യ പ്രവാചകനിലൂടെ യഹോവ യാം ദൈവം തന്നേ മനുഷ്യപുത്രനായി വരും എന്ന് പറഞ്ഞ പ്രവചനം* *എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്, ശക്‌തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും* *ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്‌ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യഹോവയുടെ തീക്‌ഷ്‌ണത ഇതു നിറവേറ്റും ഏശയ്യാ 𝟡 : 𝟞-𝟟* *ഇതാ ദാവീദിൻ്റെ പ്രവചനത്തിലൂടെ* *യഹോവ പറയുന്നു താൻ ജനിപ്പിച്ച പുത്രന് ഭൂമിയുടെ അതിർത്തികൾ വരെ കൈവശമാക്കികൊടുക്കുകയും ,ജാതികളെ അവകാശമാക്കി കൊടുക്കുന്ന കാര്യം പ്രവചനമായി പറയുന്നൂ, ഇ പുത്രനെ ചുംബിക്കാൻ യഹോവ ദാവിദിൻ്റെ സങ്കീർത്തന പുസ്തകത്തിലൂടെ പ്രവചനമായി പറയുന്നു സങ്കീർത്തനങ്ങൾ 2:6-8,12 [6]എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു. [7]ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: *യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ* *ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു*. [8]എന്നോടു ചോദിച്ചുകൊൾക; *ഞാൻ നിനക്കു ജാതികളെ അവകാശമായും* *ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും* [12] യഹോവ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ. *താഴെ കാണുന്നത് ഖുറാനിലെ വചനമാണ് ശ്രദ്ധിച്ച് വായിക്കുക അവന്‍ (അള്ളാഹു) പിതാവോ പുത്രനോ അല്ല* (𝑺ᴜʀᴀ ➊➊➋ : 𝑨ʏᴀ ➌) പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ അന്തിക്രിസ്തു ആത്മാവിൽ നിന്ന് എന്ന് bible പഠിപ്പിക്കുന്നു. യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? #പിതാവിനെയും #പുത്രനെയും #നിഷേധിക്കുന്നവനാരോ #അവനാണ് #അന്തിക്രിസ്തു. #പുത്രനെ #നിഷേധിക്കുന്നവനു #പിതാവുമില്ല. #പുത്രനെ #ഏറ്റുപറയുന്നവനു #പിതാവും #ഉണ്ടായിരിക്കും (1 യോഹന്നാന്‍ 2:22 -23 ) ഖുറാനിലൂടെ ദൈവത്തിന്റെ പിതൃത്വത്തെ & പുത്രത്വത്തെ നിഷേധിക്കുക വഴി മുഹമ്മദ് തോറയിലെ & ബൈബിളിലെ എല്ലാ പ്രവചകൻമാരുടെ പഠിപ്പിക്കലിനും എതിരെ പഠിപ്പിക്കുകയും സ്വയം അന്തിക്രിസ്തു Spirit ൽ നിന്ന് ആണ് എന്ന് bible വച്ച് തന്നേ നമുക്ക് മനസിലാക്കാനും കഴിയുന്നു *ഇനി നിങ്ങൾ പറയൂ* *സ്വയം പിതാവ് എന്ന് അവകാശപ്പെട്ട യഹൂദൻ്റെ തോറയിലെ&പ്രവാചകഗ്രന്ഥങ്ങളിലെ യഹോവ യാം ദൈവം ആണൊ?* *പിതാവ് എന്ന് കേൾക്കുന്നത് പോലും അലർജിയായി കാണുന്ന മുഹമ്മദിൻ്റെ 6ആം നൂറ്റാണ്ടിലെ അള്ളയെന്ന് അവകാശപ്പെട്ട ഗോത്ര ദൈവം?* *യഹോവ=ആത്മീയപിതാവ്* *ആറാം നൂറ്റാണ്ട് അറേബ്യൻ അള്ള =ഖുറാനിലെ വചനമാണ് ശ്രദ്ധിച്ച് വായിക്കുക അവന്‍ (അള്ളാഹു) പിതാവോ പുത്രനോ അല്ല* (𝑺ᴜʀᴀ ➊➊➋ : 𝑨ʏᴀ ➌) *ആയത് കൊണ്ട് മോശയുടെ മുന്നിൽ വന്ന ആത്മീയ പിതാവ് എന്ന് അവകാശപ്പെട്ട യഹോവ യാം ദൈവം ഒരിക്കലും 6ആം നൂറ്റാണ്ട് ൽ മുഹമ്മദിലൂടെ വെളിപ്പെട്ട അറേബ്യൻ അള്ള അല്ലേയല്ല എന്ന് നിസംശയം നമുക്ക് പറയാം*
@sulainmandavud74463 жыл бұрын
@@harisankar6266 |97|(നബിയേ,) പറയുക: (ഖുര്‍ആന്‍ എത്തിച്ചുതരുന്ന) ജിബ്‌രീല്‍ എന്ന മലക്കിനോടാണ് ആര്‍ക്കെങ്കിലും ശത്രുതയെങ്കില്‍ അദ്ദേഹമത് നിന്റെ മനസ്സില്‍ അവതരിപ്പിച്ചത് അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് മാത്രമാണ്. മുന്‍വേദങ്ങളെ ശരിവെച്ചുകൊണ്ടുള്ളതും, വിശ്വാസികള്‍ക്ക് വഴി കാട്ടുന്നതും, സന്തോഷവാര്‍ത്ത നല്‍കുന്നതുമായിട്ടാണ് (അത് അവതരിച്ചിട്ടുള്ളത്). 2|98|ആര്‍ക്കെങ്കിലും അല്ലാഹുവോടും അവന്റെ മലക്കുകളോടും അവന്റെ ദൂതന്‍മാരോടും ജിബ്‌രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കില്‍ ആ നിഷേധികളുടെ ശത്രുതന്നെയാകുന്നു അല്ലാഹു. 2|99|നാം നിനക്ക് അവതിരിപ്പിച്ചു തന്നിട്ടുള്ളത് സ്പഷ്ടമായ ദൃഷ്ടാന്തങ്ങളാകുന്നു. ധിക്കാരികളല്ലാതെ മറ്റാരും അവയെ നിഷേധിക്കുകയില്ല. 2|100|അവര്‍ (യഹൂദര്‍) ഏതൊരു കരാര്‍ ചെയ്തു കഴിയുമ്പോഴും അവരില്‍ ഒരു വിഭാഗം അത് വലിച്ചെറിയുകയാണോ? തന്നെയുമല്ല, അവരില്‍ അധികപേര്‍ക്കും വിശ്വാസം തന്നെയില്ല. 2|101|അവരുടെ പക്കലുള്ള വേദത്തെ ശരിവെച്ചു കൊണ്ട് അല്ലാഹുവിന്റെ ഒരു ദൂതന്‍ അവരുടെ അടുത്ത് ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട് വലിച്ചെറിയുകയാണ് ചെയ്തത്. 2|102|സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് പിശാചുക്കളാണ് ദൈവ നിഷേധത്തില്‍ ഏര്‍പെട്ടത്. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മാലാഖമാര്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) ദൈവനിഷേധത്തില്‍ ഏര്‍പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍! 2|103|അവര്‍ വിശ്വസിക്കുകയും ദോഷബാധയെ സൂക്ഷിക്കുകയും ചെയ്തിരുന്നാല്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന പ്രതിഫലം എത്രയോ ഉത്തമമാകുന്നു. അവരത് മനസ്സിലാക്കിയിരുന്നെങ്കില്‍! 2
@sulainmandavud74463 жыл бұрын
@@harisankar6266 |111|ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്. 2|112|എന്നാല്‍ (കാര്യം) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. 2|113|യഹൂദന്‍മാര്‍ പറഞ്ഞു ; ക്രിസ്ത്യാനികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്. ക്രിസ്ത്യാനികള്‍ പറഞ്ഞു; യഹൂദന്‍മാര്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന്. അവരെല്ലാവരും വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ് താനും. അങ്ങനെ ഇവര്‍ പറഞ്ഞത് പോലെ തന്നെ വിവരമില്ലാത്ത ചിലരൊക്കെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ തമ്മില്‍ ഭിന്നിക്കുന്ന വിഷയങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവര്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്. 2|114|അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും, അവയുടെ (പള്ളികളുടെ) തകര്‍ച്ചയ്ക്കായി ശ്രമിക്കുകയും ചെയ്തവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട്? ഭയപ്പാടോടുകൂടിയല്ലാതെ അവര്‍ക്ക് ആ പള്ളികളില്‍ പ്രവേശിക്കാവതല്ലായിരുന്നു. അവര്‍ക്ക് ഇഹലോകത്ത് നിന്ദ്യതയാണുള്ളത്. പരലോകത്താകട്ടെ കഠിനശിക്ഷയും. 2|115|കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാര്‍ത്ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വ്വജ്ഞനുമാകുന്നു. 2|116|അവര്‍ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്. അവനെത്ര പരിശുദ്ധന്‍! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവന്‍റെതാകുന്നു. എല്ലാവരും അവന്ന് കീഴ്പെട്ടിരിക്കുന്നവരാകുന്നു. 2|117|ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ നിര്‍മിച്ചവനത്രെ അവന്‍. അവനൊരു കാര്യം തീരുമാനിച്ചാല്‍ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു. 2|118|വിവരമില്ലാത്തവര്‍ പറഞ്ഞു: എന്തുകൊണ്ട് ഞങ്ങളോട് (നേരിട്ട്) അല്ലാഹു സംസാരിക്കുന്നില്ല? അല്ലെങ്കില്‍ ഞങ്ങള്‍ക്ക് (ബോധ്യമാകുന്ന) ഒരു ദൃഷ്ടാന്തം വന്നുകിട്ടുന്നില്ല? എന്നാല്‍ ഇവര്‍ പറഞ്ഞതു പോലെത്തന്നെ ഇവര്‍ക്ക് മുമ്പുള്ളവരും പറഞ്ഞിട്ടുണ്ട്. ഇവര്‍ രണ്ട് കൂട്ടരുടെയും മനസ്സുകള്‍ക്ക് തമ്മില്‍ സാമ്യമുണ്ട്. ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് നാം ദൃഷ്ടാന്തങ്ങള്‍ വ്യക്തമാക്കികൊടുത്തിട്ടുണ്ട്. 2|119|തീര്‍ച്ചയായും നിന്നെ നാം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീത് നല്‍കുന്നവനുമായിക്കൊണ്ട് സത്യവുമായി അയച്ചിരിക്കുകയാണ്. നരകാവകാശികളെപ്പറ്റി നീ ചോദ്യം ചെയ്യപ്പെടുന്നതല്ല. 2|120|യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല. 2|121|നാം ഈ ഗ്രന്ഥം നല്‍കിയത് ആര്‍ക്കാണോ അവരത് പാരായണത്തിന്റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരതില്‍ അവിശ്വസിക്കുന്നുവോ അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍. 2|122|ഇസ്രായീല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും ജനവിഭാഗങ്ങളില്‍ നിങ്ങളെ ഞാന്‍ ഉല്‍കൃഷ്ടരാക്കിയതും നിങ്ങള്‍ ഓര്‍ക്കുക. 2|123|ഒരാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുവാന്‍ പറ്റാത്ത, ഒരാളില്‍ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്‍ക്കും ഒരു ശുപാര്‍ശയും പ്രയോജനപ്പെടാത്ത, ആര്‍ക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (ന്യായവിധിയുടെ ദിവസത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.
@sulainmandavud74463 жыл бұрын
@@harisankar6266 2|163|നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ പരമകാരുണികനും കരുണാനിധിയുമത്രെ. 2|164|ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച. 2|165|അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ (അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു!) 2|166|പിന്തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട് ഒഴിഞ്ഞ് മാറുകയും, ശിക്ഷ നേരില്‍ കാണുകയും, അവര്‍ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ (അത്.) 2|167|പിന്തുടര്‍ന്നവര്‍ (അനുയായികള്‍) അന്നു പറയും : ഞങ്ങള്‍ക്ക് (ഇഹലോകത്തേക്ക്) ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കില്‍ ഇവര്‍ ഞങ്ങളെ വിട്ടൊഴിഞ്ഞ് മാറിയത് പോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞു മാറുമായിരുന്നു. അപ്രകാരം അവരുടെ കര്‍മ്മങ്ങളെല്ലാം അവര്‍ക്ക് ഖേദത്തിന് കാരണമായി ഭവിച്ചത് അല്ലാഹു അവര്‍ക്ക് കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍ നിന്ന് അവര്‍ക്ക് പുറത്ത് കടക്കാനാകുകയുമില്ല. 2|168|മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്‍റെകാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു. 2|169|ദുഷ്കൃത്യങ്ങളിലും നീചവൃത്തികളിലും ഏര്‍പെടുവാനും, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് പറഞ്ഞുണ്ടാക്കുവാനുമാണ് അവന്‍ നിങ്ങളോട് കല്‍പിക്കുന്നത്. 2|170|അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?) 2|171|സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല. 2|172|സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. 2|173|ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത് എന്നിവ മാത്രമേ അവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവന്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന്‍ നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. 2|174|അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവരോട് സംസാരിക്കുകയോ (പാപങ്ങളില്‍ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
@ahlanmalabari3 жыл бұрын
നമസ്കാരം ബ്രദർ, താങ്കളുടെ വീഡിയോ അവിചാരിതമായാണ് കാണാനിടയായത്, ബഹളങ്ങളില്ലാതെ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ താങ്കൾക്ക് സാധിക്കുന്നുണ്ട്, താങ്കൾ പറയുന്ന കാര്യങ്ങളിൽ മതപരമായി എനിക്ക് അംഗീകരിക്കാൻ സാധിക്കാത്ത വിഷയങ്ങൾ ഉണ്ടെങ്കിലും, വിദ്വേഷം ധ്വനിപ്പിക്കാത്ത അവതരണം മനോഹരമായി തോന്നി. താങ്കളെ മറ്റുള്ള വൈദികരിൽ നിന്നും (ഞാൻ കണ്ട) വ്യത്യസ്തനാക്കുന്നത് താങ്കൾ നല്ലൊരു പ്രതിപക്ഷബഹുമാനം ഉള്ള വ്യക്തി ആണ് എന്നുള്ളത് കൊണ്ടാണ്. നന്മകൾ നേരുന്നു.
@ptvarghese53733 жыл бұрын
Lllllld Dx
@muhammedmuhammed11982 жыл бұрын
Ella vedio yum kanuka ennnal manssilllakum
@kamalsa73866 ай бұрын
Achanmarkku athinu bible ariyamo? Ithu pastor anu
@ashrafahamedkallai853724 күн бұрын
അച്ഛാ, ഇന്ന് അറിയാതെ വന്ന് പെട്ടത് ആണ് എങ്കിലും , ഒരുപാട് സത്യം ഉണ്ട് , ഇതിൽ ആരോടും വിദ്ദേശം ഇല്ല, നല്ലത് , വരട്ടെ
@mohammedRishad7113 жыл бұрын
ഫാദർ ന്റെ യേശു - ഈസ pbuh പഠനത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.... പരമ കാരുണ്യവനായ നമ്മുടെ ഏക ദൈവം അറിവ് വർദ്ധിപ്പിച്ചു തരട്ടെ 👍
@jojigeorge28163 жыл бұрын
ഈസ ഉം യേഷും രണ്ടു പേർ ആണ്
@mohammedRishad7113 жыл бұрын
താങ്കളുടെ വിശ്വാസം വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷെ താങ്കൾക്ക് അത് തെളിയിക്കാൻ ആവില്ല കാരണം സത്യം പുലരുക തന്നെ ചെയ്യും.
@mohammedRishad7113 жыл бұрын
വിശുദ്ധ ഖുർആൻ അദ്ധ്യായം :19 സൂറത്തു മർയം (16-40) 16. വേദഗ്രന്ത്ഥത്തിൽ മർയമിനെ പറ്റിയുള്ള വിവരം നീ പറഞ്ഞു കൊടുക്കുക. അവൾ തന്റെ വീട്ടുകാരിൽ നിന്നകന്നു കിഴക്ക് ഭാഗത്തുള്ള ഒരു സ്ഥലത്തു മാറി താമസിച്ച സന്ദർഭം. (ദൈവ സ്മരണയിൽ മുഴുകിക്കഴിയുവാൻ വേണ്ടിയാണു അവർ ഏകാന്തവാസം വരിച്ചത് ) 17. എന്നിട്ട് അവർ കാണാതിരിക്കാൻ അവൾ ഒരു മറയുണ്ടാക്കി. അപ്പോൾ നമ്മുടെ ആത്മാവിനെ (ജിബ്‌രീൽ മലക്ക് ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പിൽ തികഞ്ഞ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടു. 18. അവൾ പറഞ്ഞു : തീർച്ചയായും നിന്നിൽ നിന്ന് ഞാൻ പരമകാരുണ്ണികനിൽ ശരണം പ്രാപിക്കുന്നു. നീ ധർമനിഷ്ടയുള്ളവൻ ആണെങ്കിൽ (എന്നെ വിട്ട് മാറിപോകു.) 19. അദ്ദേഹം പറഞ്ഞു : പരിശുദ്ധ നായ ഒരാൺകുട്ടിയെ നിനക്ക് ദാനം ചെയ്യുന്ന ത്തിനു വേണ്ടി നിന്റെ രക്ഷിതാവ് അയച്ച ദൂതൻ മാത്രമാകുന്നു ഞാൻ. 20. അവൾ പറഞ്ഞു: എനിക്കെങ്ങനെ ഒരാൺകുട്ടി ഉണ്ടാവും? യാതൊരു മനുഷ്യനും എന്നെ സ്പർഷിച്ചിട്ടിട്ടില്ല. ഞാൻ ഒരു ദുർനടപടി ക്കാരിയായിട്ടുമില്ല. 21. അദ്ദേഹം പറഞ്ഞു : (കാര്യം) അങ്ങനെ തന്നെ യാകുന്നു. അത് തന്നെ സംബന്തിച്ചിടത്തോളം നിസ്സാര മായ ഒരു കാര്യം ആണെന്ന് നിന്റെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു. അവനെ (ആ കുട്ടിയെ ) മനുഷ്യർക്കൊരു ദൃഷ്ടന്തവും, നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യവും ആക്കാനും (നാം ഉദ്ദേശിക്കുന്നു. ) അത് തീരുമാനിക്കപ്പെട്ട ഒരു കാര്യം ആവുന്നു. 22. അങ്ങനെ അവനെ ഗർഭം ധരിക്കുകയും, എന്നിട്ട് അതുമായി അവൾ അകലെ ഒരു സ്ഥലത്തു മാറി താമസിക്കുകയും ചെയ്തു. 23. അങ്ങനെ പ്രസവ വേദന അവളെ ഒരു ഈന്തപ്പന മരത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നു. അവൾ പറഞ്ഞു : ഞാൻ ഇതിനു മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ചു തള്ള പ്പെട്ടവൾ ആവുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ! 24. ഉടനെ അവളുടെ താഴ്ഭാഗത്തുനിന്ന് (ഒരാൾ ) അവളെ വിളിച്ചു പറഞ്ഞു : നീ വ്യസനിക്കേണ്ട, നിന്റെ രക്ഷിതാവ് നിന്റെ താഴ്ഭാഗത്തു ഒരു അരുവി ഉണ്ടാക്കിത്തന്നിരിക്കുന്നു. 25. നീ ഈന്തപന മരം നിന്റെ അടുക്കലേക്കു പിടിച്ചു കുലുക്കി കൊള്ളുക. അത് നിനക്ക് പകമായ ഈന്തപ്പഴം വീഴ്ത്തി തരുന്നതാണ്. 26. അങ്ങനെ നീ തിന്നുകയും കുടിക്കുകയും കണ്ണ് കുളിര്തിരിക്കുകയും ചെയ്യുക. ഇനി നീ മനുഷ്യരിൽ ആരെയെങ്കിലും കാണുന്ന പക്ഷം ഇപ്രകാരം പറഞ്ഞേക്കുക : പരമ കാരുണികനു വേണ്ടി ഞാൻ ഒരു വ്രതം നേർന്നിരിക്കുക യാണ്. അതിനാൽ ഇന്ന് ഞാൻ ഒരു മനുഷ്യനോടും സംസാരിക്കുകയില്ല തന്നെ. 27. അനന്തരം അവനെ (കുഞ്ഞിനെ) യും വഹിച്ചു കൊണ്ട് അവൾ തന്റെ ആളുകളുടെ അടുത്ത് ചെന്നു. അവർ പറഞ്ഞു : മർയമേ, ആക്ഷേപ കരമായ ഒരു കാര്യം തന്നെ യാവുന്നു നീ ചെയ്തിരിക്കുന്നത്. 28. ഹേ, ഹാറൂന്റെ സഹോദരി, നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യൻ ആയിരുന്നില്ല, നിന്റെ മാതാവ് ഒരു ദുർനടപടി കാരിയും ആയിരുന്നില്ല. 29. അപ്പോൾ അവൾ അവന്റെ (കുഞ്ഞിന്റെ) നേരെ കൈ ചൂണ്ടിക്കാണിച്ചു. അവർ പറഞ്ഞു : തൊട്ടിലിൽ ഉള്ള ഒരു കുട്ടിയോട് ഞങ്ങൾ എങ്ങനെ സംസാരിക്കും? 30. അവൻ (കുഞ്ഞ്) പറഞ്ഞു : ഞാൻ അല്ലാഹുവിന്റെ ദാസനാകുന്നു. അവൻ എനിക്ക് വേദ ഗ്രന്ഥം നൽകുകയും എന്നെ അവൻ പ്രവാചകൻ ആകുകയും ചെയ്തിരിക്കുന്നു.
@mohammedRishad7113 жыл бұрын
31. ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ അനുഗ്രഹീതൻ ആക്കിയിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്ന കലമത്രയും നമസ്കരിക്കുവാനും സകാത് നൽകുവാനും അവൻ എന്നോട് അനുഷാഷിക്കുകയും ചെയ്തിരിക്കുന്നു. 32. (അവൻ എന്നെ) എന്റെ മാതാവിനോട് നല്ല നിലയിൽ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു. ) അവൻ എന്നെ നിഷ്ടൂരനും ഭാഗ്യം കെട്ടവനുമാകിയിട്ടില്ല. 33. ഞാൻ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേൽപ്പിക്കപെടുന്ന ദിവസവും എന്റെ മേൽ ശാന്തി ഉണ്ടായിരിക്കും. 34. അതത്രേ മറിയമിന്റെ മകൻ ആയ ഈസാ. (യേശു അഥവാ ജീസസ് എന്നതിന്റെ അറബി രൂപമത്രേ 'ഈസാ'. 'യസുഹ്' എന്നും പറയാർ ഉണ്ട്. മിശിഹാ യുടെ അറബി രൂപമാണ് മസീഹ്.) അവർ ഏതൊരു വിഷയത്തിൽ തർക്കിച്ചു കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാർത്ഥമായ വക്കത്രെ ഇത്. 35. ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിനു ഉണ്ടാകാവുന്നതല്ല (യേശു ദൈവ പുത്രൻ ആണെന്ന വാദം സെന്റ്പോൾ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്) അവൻ എത്ര പരിശുദ്ധൻ., അവൻ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അതിനോട് ഉണ്ടാവു എന്ന് പറയുകമാത്രം ചെയ്യുന്നു. അപ്പോൾ അതുണ്ടാകുന്നു. 36. (ഈസാ പറഞ്ഞു:) തീർച്ചയായും അള്ളാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. ഇതത്രേ നേരെയുള്ള മാർഗ്ഗം. 37. എന്നിട്ട് അവർക്കിടയിൽ നിന്ന് കക്ഷികൾ ഭിന്നിച്ചുണ്ടായി. അപ്പോൾ ആവിശ്വസിച്ചവർക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്റെ സാനിധ്യത്താൽ വമ്പിച്ച നാശം. 38. അവർ നമ്മുടെ അടുത്ത് വരുന്ന ദിവസം അവർക്കു എന്തൊരു കേൾവിയും കാഴ്ചയും ആയിരിക്കും.(പരലോക വിചാരണയിൽ) പക്ഷെ ഇന്ന് ആ അക്രമികൾ പ്രത്യക്ഷമായ വഴികേടിലാകുന്നു. 39. നഷ്‌ടബോധത്തിന്റെ ദിവസത്തെ പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദർബത്തെ പറ്റി നീ അവർക്ക് താക്കീത് നൽകുക. അവർ അശ്രദ്ധയിൽ അകപ്പെട്ടിരിക്കയാവുന്നു. അവർ വിശ്വസിക്കുന്നില്ല. 40. തീർച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവരുടെയും അനന്തരാവകാശി ആവുന്നത്. നമ്മുടെ അടുക്കലേക്കു തന്നെയായിരിക്കും അവർ മടക്കപെടുന്നത്.
@SrutiTravelvlogs3 жыл бұрын
ഖുർആൻ എഴുതപ്പെട്ടതിനും നൂറുകണക്കിന് വർഷങ്ങൾക് മുൻപ് എഴുതപ്പെട്ട സുവിശേഷം, ബൈബിൾ ഞങ്ങളുടെ കയ്യിൽ ഉണ്ട്. മണിച്ചിത്രത്താഴ് സിനിമ കണ്ട മലയാളികൾക്ക് തമിഴ് റീമേക്ക് ചന്ദ്ര മുഖി കാണുമ്പോഴുള്ള വികാരമാണ് ഖുർആൻ വാക്യങ്ങൾ കാണുമ്പോൾ ക്രിസ്ത്യാനിക്ക് ഉണ്ടാകുന്നത്.
@miniann46993 жыл бұрын
Excellent Teaching....Once we read the bible we all realise the fact...This is truth...
@koshysamuel28313 жыл бұрын
പ്രിയ കർത്താവിന്റെ പ്രിയദാസനിൽ കൂടി ബൈബിൾ പ്രവചനത്തെപ്പറ്റി കൂടുതൽ അറിയുവാൻ ഒരു ക്രിസ്തിയ വിശോസി യായ എനിക്ക് അറിയാൻ കഴിഞ്ഞു ബൈബിൾ പ്രവചനം വളരെ വെയ്ക്തവും ശക്തവും മായി അവതരിപ്പിച്ചു. പ്രിയകത്രൂ ദാസന്റ് ഇസ്രായേൽ നെ കറിച്ചുള്ളവിശുദ്ധ ബൈബിൾ പ്രവചനം കേൾക്കാൻ കഴിഞ്ഞതിൽ. ഞാൻ വളരെ അധികം കർത്താവിൽ സന്തോഷിക്കുന്നു. NB പ്രിയ കർത്താവിന്റെ ദാസൻന്റെ അടുത്ത സന്ദേശം കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു താങ്കളെ സർവശക്തനായ ദൈവം ആകാശത്തിന്റെ കിളിവാതിൽ തുറന്നു അളവില്ലാതെ അനുഗ്രഹിക്കട്ടെ. എന്ന് മുതൽ താങ്കളുടെ സന്ദേശം കേൾക്കാൻ തുടങ്ങിയോ അന്നുമുതൽതാങ്കൾക്കും കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കാറുണ്ട്. ഞങ്ങളെയും കർത്താവിന്റെ പ്രിയ ദാസൻ പ്രാർത്ഥനയിൽ ഓർക്കുമെന്ന് വിശോസിക്കുന്നു താങ്കൾ ദൈവം സുവിശേഷം നടത്താൻ ആയുസും ആരോഗ്യം കൊടുക്കണമേ എന്ന് താഴ്മയായിസർവ്വ ശക്തനായ ദൈവ ത്തോട് അപേഷിക്കുന്നു
Karthavey pastor Joby family blessed always. He did good job. I was likes to listen the word of god, it’s very powerful message I ever heard. I was heard about Israel very good. Give me some knowledge about war now. “God” bless u. Liz Thomas U S A. Thanks again
@jacksonaniyan61443 жыл бұрын
Good Teachings Pastor Uncle...God Bless...Praise and Glory to the King of Kings Lord Of Lords Jesus Christ...
@salmanulfarisa69363 жыл бұрын
atengane sariyavum eppoyum jayikkunnath israhil elle pinne enge antima vigaya israhilinavuka quran tanneyanu sari
@ponnammajose3659 Жыл бұрын
Amen Praise the Lord
@ruhammavarghese2811 ай бұрын
Praise the Lord 🙏 Ammen.
@sophysebastian327511 ай бұрын
🙏🙏🙏🙏🙏❤️❤️❤️ ദൈയ്‌വം ഇസ്രായേൽ മക്കളോടുകുടെ
@user-uz9yg2vl9z3 жыл бұрын
കർതൃ ദാസനെ ദൈവം അനുഗ്രഹിക്കട്ടെ
@julietsantha769311 ай бұрын
Thank you Paster Praise the Lord
@amuthajiji64963 жыл бұрын
Pastor your message is very useful for us . I am from Tamil Nadu in marthandam 🙏
@MalluShortsAndStuffs3 жыл бұрын
Praise The Lord. വളരെ നല്ല സന്ദേശം 👌👌👌
@ajijohn82653 жыл бұрын
Good message
@korahandrews21933 жыл бұрын
വചനത്തിലൂടെ വളരെ സത്യമായ വാക്കുകൾ ... ബിഗ് സല്യൂട്ട്
@minimolesamson15213 жыл бұрын
Praise God, very knowledgeable, may God bless you continuously
@jollyjohn55173 жыл бұрын
Looking forward to more...up dates...I love it.. because.. it's absolutely based on the Bible.. Excellent Pastor... thank you ..🙏
@sulainmandavud74463 жыл бұрын
135|നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്. എന്നാല്‍ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്.) അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല. 2|136|നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു. 2|137|നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. 2|138|അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്.) അല്ലാഹുവെക്കാള്‍ നന്നായി വര്‍ണം നല്‍കുന്നവന്‍ ആരുണ്ട് ? അവനെയാകുന്നു ഞങ്ങള്‍ ആരാധിക്കുന്നത്. 2|139|(നബിയേ,) പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മ (ഫല) ങ്ങളാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മ (ഫല) ങ്ങളും. ഞങ്ങള്‍ അവനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമാകുന്നു. 2|140|അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? (നബിയേ,) ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത് ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. 2|141|അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമല്ല.
@jobin33073 жыл бұрын
Excellent message pastor. God bless your family and your childrens.
@beenasuresh36353 жыл бұрын
Praise the lord Good message
@Acs_kunjuz_3 жыл бұрын
അബ്രഹാമെ.. നിന്നെ അനുഗ്രഹിക്കുന്നവനെ ഞാൻ അനുഗ്രഹിക്കും... നിന്നെ ശ പിക്കുന്നവനെ ഞാൻ ശപിക്കും.. ഉൽ :12-1, ✨️
@sulainmandavud74463 жыл бұрын
|124|ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കല്‍പനകള്‍കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ അനുസ്മരിക്കുക.) അല്ലാഹു (അപ്പോള്‍) അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്. ഇബ്രാഹീം പറഞ്ഞു: എന്റെ സന്തതികളില്‍പ്പെട്ടവരെയും (നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: (ശരി; പക്ഷെ) എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക് ബാധകമായിരിക്കുകയില്ല 2|125|ആ ഭവനത്തെ (കഅ്ബയെ) ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (ഓര്‍ക്കുക.) ഇബ്രാഹീം നിന്ന് പ്രാര്‍ത്ഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്കാര (പ്രാര്‍ത്ഥന) വേദിയായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്‍പന നല്‍കിയത്, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവര്‍ക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്കരിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന) വര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു. 2|126|എന്റെ രക്ഷിതാവേ, നീ ഇതൊരു നിര്‍ഭയമായ നാടാക്കുകയും ഇവിടത്തെ താമസക്കാരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് കായ്കനികള്‍ ആഹാരമായി നല്‍കുകയും ചെയ്യേണമേ എന്ന് ഇബ്രാഹീം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും (ഓര്‍ക്കുക) അല്ലാഹു പറഞ്ഞു: അവിശ്വസിച്ചവന്നും (ഞാന്‍ ആഹാരം നല്‍കുന്നതാണ്.) പക്ഷെ, അല്‍പകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാന്‍ നല്‍കുക. പിന്നീട് നരകശിക്ഷ ഏല്‍ക്കാന്‍ ഞാന്‍ അവനെ നിര്‍ബന്ധിതനാക്കുന്നതാണ്. (അവന്ന്) ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ. 2|127|ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക.) (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. 2|128|ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു 2|129|ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു. 2|130|സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും. 2|131|നീ കീഴ്‌പെടുക എന്ന് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സര്‍വ്വലോകരക്ഷിതാവിന്ന് ഞാനിതാ കീഴ്‌പെട്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. 2|132|ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട് ഇത് (കീഴ്‌വണക്കം) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന് കീഴ്പെടുന്നവരായി (മുസ്ലിംകളായി) ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്. (ഇങ്ങനെയാണ് അവര്‍ ഓരോരുത്തരും ഉപദേശിച്ചത്) 2|133|എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക ? എന്ന് യഅ്ഖൂബ് മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ നിങ്ങളവിടെ സന്നിഹിതരായിരുന്നോ ? അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിന്റേയും ഇസ്മാഈലിന്റേയും ഇഷാഖിന്റേയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന്ന് കീഴ്‌പെട്ട് ജീവിക്കുന്നവരുമായിരിക്കും 2|134|അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതല്ല.
@sulainmandavud74463 жыл бұрын
135|നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്. എന്നാല്‍ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്.) അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല. 2|136|നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു. 2|137|നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. 2|138|അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്.) അല്ലാഹുവെക്കാള്‍ നന്നായി വര്‍ണം നല്‍കുന്നവന്‍ ആരുണ്ട് ? അവനെയാകുന്നു ഞങ്ങള്‍ ആരാധിക്കുന്നത്. 2|139|(നബിയേ,) പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മ (ഫല) ങ്ങളാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മ (ഫല) ങ്ങളും. ഞങ്ങള്‍ അവനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമാകുന്നു. 2|140|അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? (നബിയേ,) ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത് ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. 2|141|അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമല്ല.
@shathaiel3 жыл бұрын
@@sulainmandavud7446 Jew / Christian ആരാധിക്കുന്ന ആത്മീയ പിതാവ് ആണ് യഹോവ 🕎 മോശക്കും & മറ്റ് യഹൂദ പ്രവാചകർക്കും വെളിപ്പെട്ട ദൈവം *പഴയ നിയമത്തിൽ തൻ്റെ പേര് യഹോവ എന്ന് വെളിപ്പെട്ട ദൈവം 100ൽ അധികം വചനങ്ങളിൽ സ്വയം* *_തന്നേ കുറിച്ച് തന്നേ_* *സാക്ഷ്യപ്പെടുത്തിയത് അത്മീയ പിതാവാം ദൈവം എന്നാണ് ഒരു examble* *നിത്യനായ പിതാവ് (ഏശയ്യ 9 6)*... യഹൂദരുടെ തോറയിലും* *പ്രവാചകഗ്രന്ഥങ്ങളിലും ഉള്ള വാക്യമാണ്* ഇത്*ഇങ്ങനെ എഴുതി* *തുടങ്ങിയാൽ 100ൽ അധികം വാക്യങ്ങൾ ബൈബിളിലെ പഴയ നിയമത്തിൽ നിന്ന് തന്നേ എഴുതാം* *ബൈബിളിൽ യഹോവ താൻ പിതാവ് എന്ന് സ്വയം സാക്ഷ്യം നൽകുന്നു തന്നേ ആരാധിക്കുന്ന അനുയായികളെ മക്കളായി തന്നേ കാണുന്നു*' *എന്നാൽ 6 ആം നൂറ്റാണ്ടിലെ അറേബ്യൻഅള്ള ഒരിക്കലും താൻ പിതാവ് എന്ന്* *അവകാശപ്പെടുന്നില്ല തൻ്റെ അനുയായികളെ മക്കളായി കാണാതെ അടിമകളായി മാത്രം കാണുന്നു* മോശെ യിസ്രായേല്‍ മക്കളെ നോക്കി ഉച്ചൈസ്തരം ഇപ്രകാരം ഉദ്ഘോഷിച്ചു: שְׁמַע, יִשְׂרָאֵל: יְהוָה אֱלֹהֵינוּ, יְהוָה אֶחָד *ഷ്മാ! യിസ്രാഏല്‍; യഹോവാ* *എലോഹീനു; യഹോവ ഏഹാദ്* *യിസ്രായേലേ, കേള്‍ക്ക! യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ!!”* ആവര്‍ത്തനം.6:4 ഏകദൈവം ആണ് എന്ന് പറഞ്ഞ *ഇതേ യഹോവ തന്നേ തന്റെ ശക്തനായ ഏശയ്യ പ്രവാചകനിലൂടെ യഹോവ യാം ദൈവം തന്നേ മനുഷ്യപുത്രനായി വരും എന്ന് പറഞ്ഞ പ്രവചനം* *എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്, ശക്‌തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും* *ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്‌ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യഹോവയുടെ തീക്‌ഷ്‌ണത ഇതു നിറവേറ്റും ഏശയ്യാ 𝟡 : 𝟞-𝟟* *ഇതാ ദാവീദിൻ്റെ പ്രവചനത്തിലൂടെ* *യഹോവ പറയുന്നു താൻ ജനിപ്പിച്ച പുത്രന് ഭൂമിയുടെ അതിർത്തികൾ വരെ കൈവശമാക്കികൊടുക്കുകയും ,ജാതികളെ അവകാശമാക്കി കൊടുക്കുന്ന കാര്യം പ്രവചനമായി പറയുന്നൂ, ഇ പുത്രനെ ചുംബിക്കാൻ യഹോവ ദാവിദിൻ്റെ സങ്കീർത്തന പുസ്തകത്തിലൂടെ പ്രവചനമായി പറയുന്നു സങ്കീർത്തനങ്ങൾ 2:6-8,12 [6]എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു. [7]ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: *യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ* *ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു*. [8]എന്നോടു ചോദിച്ചുകൊൾക; *ഞാൻ നിനക്കു ജാതികളെ അവകാശമായും* *ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും* [12] യഹോവ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ. *താഴെ കാണുന്നത് ഖുറാനിലെ വചനമാണ് ശ്രദ്ധിച്ച് വായിക്കുക അവന്‍ (അള്ളാഹു) പിതാവോ പുത്രനോ അല്ല* (𝑺ᴜʀᴀ ➊➊➋ : 𝑨ʏᴀ ➌) പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ അന്തിക്രിസ്തു ആത്മാവിൽ നിന്ന് എന്ന് bible പഠിപ്പിക്കുന്നു. യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? #പിതാവിനെയും #പുത്രനെയും #നിഷേധിക്കുന്നവനാരോ #അവനാണ് #അന്തിക്രിസ്തു. #പുത്രനെ #നിഷേധിക്കുന്നവനു #പിതാവുമില്ല. #പുത്രനെ #ഏറ്റുപറയുന്നവനു #പിതാവും #ഉണ്ടായിരിക്കും (1 യോഹന്നാന്‍ 2:22 -23 ) ഖുറാനിലൂടെ ദൈവത്തിന്റെ പിതൃത്വത്തെ & പുത്രത്വത്തെ നിഷേധിക്കുക വഴി മുഹമ്മദ് തോറയിലെ & ബൈബിളിലെ എല്ലാ പ്രവചകൻമാരുടെ പഠിപ്പിക്കലിനും എതിരെ പഠിപ്പിക്കുകയും സ്വയം അന്തിക്രിസ്തു Spirit ൽ നിന്ന് ആണ് എന്ന് bible വച്ച് തന്നേ നമുക്ക് മനസിലാക്കാനും കഴിയുന്നു *ഇനി നിങ്ങൾ പറയൂ* *സ്വയം പിതാവ് എന്ന് അവകാശപ്പെട്ട യഹൂദൻ്റെ തോറയിലെ&പ്രവാചകഗ്രന്ഥങ്ങളിലെ യഹോവ യാം ദൈവം ആണൊ?* *പിതാവ് എന്ന് കേൾക്കുന്നത് പോലും അലർജിയായി കാണുന്ന മുഹമ്മദിൻ്റെ 6ആം നൂറ്റാണ്ടിലെ അള്ളയെന്ന് അവകാശപ്പെട്ട ഗോത്ര ദൈവം?* *യഹോവ=ആത്മീയപിതാവ്* *ആറാം നൂറ്റാണ്ട് അറേബ്യൻ അള്ള =ഖുറാനിലെ വചനമാണ് ശ്രദ്ധിച്ച് വായിക്കുക അവന്‍ (അള്ളാഹു) പിതാവോ പുത്രനോ അല്ല* (𝑺ᴜʀᴀ ➊➊➋ : 𝑨ʏᴀ ➌) *ആയത് കൊണ്ട് മോശയുടെ മുന്നിൽ വന്ന ആത്മീയ പിതാവ് എന്ന് അവകാശപ്പെട്ട യഹോവ യാം ദൈവം ഒരിക്കലും 6ആം നൂറ്റാണ്ട് ൽ മുഹമ്മദിലൂടെ വെളിപ്പെട്ട അറേബ്യൻ അള്ള അല്ലേയല്ല എന്ന് നിസംശയം നമുക്ക് പറയാം*
@sulainmandavud74463 жыл бұрын
@@shathaiel 9|30|ഉസൈര്‍ (എസ്രാ പ്രവാചകന്‍) ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ് (മിശിഹാ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്? 9|31|അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍! 9|32|അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും. 9|33|അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും. 9|34|സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക. 9|35|നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും) : നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.
@shathaiel3 жыл бұрын
@@sulainmandavud7446 #സെറായായുടെ #മകനായ ' എസ്രാ Or ഉസൈർ എന്ന് കൃത്യമായി എസ്രയുടെ പിതാവിൻ്റെ പേര് അവരുടെ വംശാവലി അടക്കം bible കൃത്യമായിപറയുന്നു എന്നിട്ടും ,യഹൂദർ - എസ്രയെ ,യഹോവയുടെ മകനായി കണ്ടു എന്നു പറയുന്ന സുഡാപ്പിതഖിയ തള്ളുമായി കോയക്കാ ഇറങ്ങിയേക്കുവാണ് പേര്‍ഷ്യാരാജാവായ അര്‍ത്താക്‌സെര്‍ക്‌സസിന്‍െറ ഭരണകാലത്ത് #സെറായായുടെ #മകനായ #എസ്രാ #ബാബിലോണില്‍നിന്നു #പുറപ്പെട്ടു. #ഹില്‍ക്കിയായുടെ #മകന്‍ #അസറിയായുടെ #മകനായിരുന്നു #സെറായാ. #ഹില്‍ക്കിയാ #ഷല്ലൂമിന്‍െറയും #അവന്‍ #സാദോക്കിന്‍െറയും #സാദോക്ക് #അഹിത്തൂബിന്‍െറയും #മകനായിരുന്നു. അഹിത്തൂബ് അമരിയായുടെയും അവന്‍ അസറിയായുടെയും അസറിയാ മെറായോത്തിന്‍െറയും മകനായിരുന്നു. മെറായോത്ത് സെറഹിയായുടെയും അവന്‍ ഉസിയുടെയും ഉസി ബുക്കിയുടെയും മകനായിരുന്നു. ബുക്കി അബിഷുവയുടെയും അവന്‍ ഫിനെഹാസിന്‍െറയും, ഫിനെഹാസ് എലെയാസറിന്‍െറയും അവന്‍ പ്രധാന പുരോഹിതനായ അഹറോന്‍െറയും മകനായിരുന്നു. ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവു നല്‍കിയ മോശയുടെ നിയമത്തില്‍ അവ ഗാഹമുള്ളവനായിരുന്നു എസ്രാ. ദൈവമായ കര്‍ത്താവിന്‍െറ കരം അവന്‍െറ മേലുണ്ടായിരുന്നതിനാല്‍ അവന്‍ ആവശ്യപ്പെട്ടതെല്ലാം രാജാവ് അനുവദിച്ചു. അര്‍ത്താക്‌സെര്‍ക്‌സസ് രാജാവിന്‍െറ ഏഴാംഭരണവര്‍ഷം കുറെഇസ്രായേല്യരും ലേവ്യരും പുരോഹിതരും, ഗായകരും, വാതില്‍കാവല്‍ക്കാരും, ദേവാലയശുശ്രൂഷകരും എസ്രായോടൊപ്പം ജറുസലെമിലേക്കു പോന്നു. അവന്‍ ജറുസലെമില്‍ എത്തിയത് രാജാവിന്‍െറ ഏഴാംഭരണവര്‍ഷം അഞ്ചാംമാസമാണ്. ദൈവാനുഗ്രഹത്താല്‍ അവന്‍ ഒന്നാംമാസം ഒന്നാം ദിവസം ബാബിലോണില്‍നിന്നുയാത്രപുറപ്പെട്ട്, അഞ്ചാംമാസം ഒന്നാം ദിവസം ജറുസലെമിലെത്തി. കര്‍ത്താവിന്‍െറ നിയമം പഠിക്കാനും അനുഷ്‌ഠിക്കാനും അവിടുത്തെ അനുശാസനങ്ങളും പ്രമാണങ്ങളും ഇസ്രായേലില്‍ പഠിപ്പിക്കാനും അവന്‍ ഉത്‌സുകനായിരുന്നു. ഇസ്രായേലിനുവേണ്ടി കര്‍ത്താവു നല്‍കിയ കല്‍പനകളും നിയമങ്ങളും പഠി ച്ചപണ്‍ഡിതനും പുരോഹിതനുമായ എസ്രായ്‌ക്ക് അര്‍ത്താക്‌സെര്‍ക്‌സസ്‌രാജാവു നല്‍കിയ കത്തിന്‍െറ പകര്‍പ്പ്: രാജാധിരാജനായ അര്‍ത്താക്‌സെര്‍ക്‌സസ്, സ്വര്‍ഗസ്‌ഥനായ ദൈവത്തിന്‍െറ നിയമങ്ങളില്‍ പാണ്‍ഡിത്യമുള്ള പുരോഹിതന്‍ എസ്രായ്‌ക്ക് എഴുതുന്നത്: എന്‍െറ രാജ്യത്തുള്ള ഏത് ഇസ്രായേല്യനും പുരോഹിതനും ലേവ്യനും ജറുസലെമിലേക്കു പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍, നിന്നോടുകൂടെ പോന്നുകൊള്ളട്ടെ എന്നു ഞാന്‍ കല്‍പിക്കുന്നു. എസ്രാ 7 : 1-13
@Actvin3993 жыл бұрын
🙏🙏🙏🙏🙏🇮🇱🇮🇱🇮🇱🇮Thank you.... ഒരുപാടു സന്തോഷം ഈ നല്ല അറിവിന്... വീണ്ടും കൂടുതൽ പ്രതീക്ഷിക്കുന്നു.... ഞങ്ങൾ ഇസ്രായേൽ work ചെയുന്നു... ഒരുപാടു ഈ videos ഞങ്ങളെ ബലപ്പെടുത്തുന്നു🙏🙏🙏🙏🌹🌹🌹🌹🌹🌹
@kassimka1233 жыл бұрын
Vinod Sunder. ഇസ്രായേലും അവരുടെ കൂട്ടാളികളും നശിക്കട്ടെ. ലോകത്തെ ഏറ്റവും ഹീനവു നിന്ന്യവും നികൃഷ്ട്ടവുമായ ആയ തീവ്ര വാദ ഭീകര രാജ്യം ഇസ്രായേൽ ആണ്.
@Sam-ex3nf3 жыл бұрын
@@kassimka123 സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യങ്ങൾ ഇങ്ങനെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല സഹോ🤭
@Actvin3993 жыл бұрын
@@kassimka123 പൊന്നു സഹോദരാ ഒടുവിൽ തല കുനിക്കാതിരിക്കാൻ കഴിയട്ടെ പ്രപഞ്ച സൃഷ്ടവിന്റെ മുന്നിൽ..... Truth will come out....... 💞💞💞💞💕💕💕💕
@streamline41243 жыл бұрын
thalkalika vijayam mathram alle urappayum poorna vijayam ath islamin aayirikkum samayam und enim
Wonderful!!!! Nice message uncle ...This is indeed very helpful....Thank you so much
@fabinfaustes17613 жыл бұрын
Thank you pastor for your wonderful preaching. Eagerly waiting for the next vedio.
@varghesethomas47913 жыл бұрын
Praise Jesus Christ, Thank you pastor
@laliantony38653 жыл бұрын
Praise The Lord. May the Holy Spirit come upon father abundantly and enlighten his mind and wisdom to share more and more real facts as written in Holy Bible with the listeners, we pray 🙏
@salmanulfarisa69363 жыл бұрын
atengane sariyavum eppoyum jayikkunnath israhil elle pinne enge antima vigaya israhilinavuka quran tanneyanu sari
@1958BcmJoseph3 жыл бұрын
Very well said.
@thomasmathai17793 жыл бұрын
Very clearly explained the history of Israel.. n prooved Bible is the only word of God.. those who seek truth will understand n believe... tks
@sherlybaby615111 ай бұрын
..ആമ്മീൻ യേശുവേ വേഗം .വരേണമേ ആമീൻ
@alicerajan68813 жыл бұрын
Praise the Lord Jesus Christ. Amen Hallelujah.
@valsammadubai96063 жыл бұрын
രക്ഷിക്കപടുവാൻ ആകാശത്തിൻ കിഴെ ഭൂമിക്ക് മീതെ മനുഷ്യരുടെ ഇടയിൽ യേശുവിന്റെ നാമം അല്ലാതെ വേറെ ഒരു നാമാവും ഇല്ല 🙏🙏🙏👏👏
@mallikaseban47163 жыл бұрын
Praise the Lord
@dreamhomedesign5063 жыл бұрын
സത്യം മനസ്സിലാക്കുന്ന ദിവസം വരും .. അന്ന് വിലപിക്കേണ്ടി വരും ..യാഥാർത്യം മനസ്സിലാക്കു
@donymon44163 жыл бұрын
@@dreamhomedesign506 സുഹൃത്തേ സത്യദൈവം ഒന്നേയുളളൂ കർത്താവായ യേശു ക്രിസ്തു ആ ദൈവത്തിലൂടെ മാത്രമേ സകല മനുഷ്യർക്കും രക്ഷയുള്ളത്.
@dreamhomedesign5063 жыл бұрын
@@donymon4416 ദൈവമെന്നാൽ ഇ സർവ ലോകം സൃഷ്ടിച്ചവനാണ് സഹോദര ,സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ ഗാലക്സികൽ മിൽകീവേ എണ്ണിയാലൊടുങ്ങാത്ത ജീവജാലകങ്ങൾ, അറിയാത്ത ഒരു പാഡ് ലോകങ്ങൾ ഇവയൊക്കെ കൈ കാര്യം ചെയ്യുന്ന ആയ ദൈവം വളരെ ചെറുതായ ഒരു മനുശ്യാനാവുമോ? യേശു ദൈവമാണെന്ന് യേശു പറഞ്ഞിട്ടില്ല .. ആ ദൈവത്തെ ആർക്കും കാണാൻ കഴിയില്ല അത്ര വലുതാണ്
@donymon44163 жыл бұрын
@@dreamhomedesign506 സ്വർഗ്ഗത്തിലെ ദൈവം മനുഷ്യനായി ഭൂമിയിൽ വന്നതാണ് കർത്താവായ യേശു ക്രിസ്തു.ആ യേശു ക്രിസ്തുവിലൂടെ മാത്രമേ സകല മനുഷ്യർക്കും രക്ഷയുള്ളത്.
@sureshandavid77193 жыл бұрын
Thank you pastor for your intellectual preaching concerning ISREAL now these days, I t will boost our faith during the trouble,
@knightkthachil40983 жыл бұрын
👍🙏 Blessed msg Lord God Jesus Christ is Faithful
@iornsteel87173 жыл бұрын
ആക്രമികളായ ഇസ്രായേൽ തീവ്രവാദികളെ നേരിടുന്ന പലസ്റ്റീൻ മക്കൾക്ക് എന്റെ എല്ലാം വിത അഭിനന്ദനങ്ങൾ
@marryjoseph311511 ай бұрын
അച്ചനെ ദൈവം സമൃദ്ധമായി അന്ഗ്ര ഹിക്കട്ടെ
@thomasmathai17793 жыл бұрын
End time warning with proof n arguments... very important msg...
@varghesemathilkuzhiyil5333 жыл бұрын
Best message ever heard
@samuelkutty1730 Жыл бұрын
Faithfull massage
@jayachandrankunjanpillai41533 жыл бұрын
Amen Amen Amen Amen praise the Lord Pastor
@ponnammajose365911 ай бұрын
Amen Sthothrem.
@badhel47211 ай бұрын
Karthav.. Achane. Anugrahikatte.. Sthottram
@mercynickelson4286 Жыл бұрын
God bless yóu pastor❤
@leelaabraham55773 жыл бұрын
Praise the Lord God Bless you dear Pastor l started to listen your teachings wonderful
@johnsonpappachan61113 жыл бұрын
Amen praise the lord amen 🙏hallelujah amen 🙏God bless you pr 🙏amen
@thomasantony73663 жыл бұрын
Vow, one of the best messages. Thanks brother
@roseeaso7965 Жыл бұрын
Sup🙏🙏erb, God Bless you🎉
@philipp.d68402 жыл бұрын
പാസ്റ്റരുടെ വിഡിയോകൾ ഞാൻ കാണാൻ തുടങ്ങിട്ടു 6മാസത്തോളം ആയി. ഒരു സേവ്ന്ത്ഡേ സഹോദരൻ അയച്ചു തന്ന വിഡിയോ യാണ് ആദ്യം കാണുന്നത്. ബ്രോ. അനിൽ കുമാർ, പാസ്റ്റർ. അനിൽ കൊടിത്തോട്ടം. അവരെ പോലെ വിഷയങ്ങൾ മനസിലാക്കവണ്ണം വിവരിക്കുന്ന ശൈലിയാണ്. ദൈവം അനുഗ്രഹിക്കട്ടെ
@susammavarghese7733 жыл бұрын
Amen Sthothram Praise the Lord Hallelujah Hallelujah Hallelujah
@shajigeorge53023 жыл бұрын
ശരിക്കും പഠിച്ചു സത്യം പറയുന്നു. ദൈവനാമം മഹത്വം പ്രവിക്കട്ടെ. God bless you.
@sulainmandavud74463 жыл бұрын
135|നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്. എന്നാല്‍ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്.) അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല. 2|136|നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു. 2|137|നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. 2|138|അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്.) അല്ലാഹുവെക്കാള്‍ നന്നായി വര്‍ണം നല്‍കുന്നവന്‍ ആരുണ്ട് ? അവനെയാകുന്നു ഞങ്ങള്‍ ആരാധിക്കുന്നത്. 2|139|(നബിയേ,) പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മ (ഫല) ങ്ങളാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മ (ഫല) ങ്ങളും. ഞങ്ങള്‍ അവനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമാകുന്നു. 2|140|അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? (നബിയേ,) ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത് ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. 2|141|അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമല്ല.
@shathaiel3 жыл бұрын
@@sulainmandavud7446 Jew / Christian ആരാധിക്കുന്ന ആത്മീയ പിതാവ് ആണ് യഹോവ 🕎 മോശക്കും & മറ്റ് യഹൂദ പ്രവാചകർക്കും വെളിപ്പെട്ട ദൈവം *പഴയ നിയമത്തിൽ തൻ്റെ പേര് യഹോവ എന്ന് വെളിപ്പെട്ട ദൈവം 100ൽ അധികം വചനങ്ങളിൽ സ്വയം* *_തന്നേ കുറിച്ച് തന്നേ_* *സാക്ഷ്യപ്പെടുത്തിയത് അത്മീയ പിതാവാം ദൈവം എന്നാണ് ഒരു examble* *നിത്യനായ പിതാവ് (ഏശയ്യ 9 6)*... യഹൂദരുടെ തോറയിലും* *പ്രവാചകഗ്രന്ഥങ്ങളിലും ഉള്ള വാക്യമാണ്* ഇത്*ഇങ്ങനെ എഴുതി* *തുടങ്ങിയാൽ 100ൽ അധികം വാക്യങ്ങൾ ബൈബിളിലെ പഴയ നിയമത്തിൽ നിന്ന് തന്നേ എഴുതാം* *ബൈബിളിൽ യഹോവ താൻ പിതാവ് എന്ന് സ്വയം സാക്ഷ്യം നൽകുന്നു തന്നേ ആരാധിക്കുന്ന അനുയായികളെ മക്കളായി തന്നേ കാണുന്നു*' *എന്നാൽ 6 ആം നൂറ്റാണ്ടിലെ അറേബ്യൻഅള്ള ഒരിക്കലും താൻ പിതാവ് എന്ന്* *അവകാശപ്പെടുന്നില്ല തൻ്റെ അനുയായികളെ മക്കളായി കാണാതെ അടിമകളായി മാത്രം കാണുന്നു* മോശെ യിസ്രായേല്‍ മക്കളെ നോക്കി ഉച്ചൈസ്തരം ഇപ്രകാരം ഉദ്ഘോഷിച്ചു: שְׁמַע, יִשְׂרָאֵל: יְהוָה אֱלֹהֵינוּ, יְהוָה אֶחָד *ഷ്മാ! യിസ്രാഏല്‍; യഹോവാ* *എലോഹീനു; യഹോവ ഏഹാദ്* *യിസ്രായേലേ, കേള്‍ക്ക! യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ!!”* ആവര്‍ത്തനം.6:4 ഏകദൈവം ആണ് എന്ന് പറഞ്ഞ *ഇതേ യഹോവ തന്നേ തന്റെ ശക്തനായ ഏശയ്യ പ്രവാചകനിലൂടെ യഹോവ യാം ദൈവം തന്നേ മനുഷ്യപുത്രനായി വരും എന്ന് പറഞ്ഞ പ്രവചനം* *എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്, ശക്‌തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും* *ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്; അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്‌ഥാപിച്ചു പരിപാലിക്കാന്‍തന്നെ. സൈന്യങ്ങളുടെ യഹോവയുടെ തീക്‌ഷ്‌ണത ഇതു നിറവേറ്റും ഏശയ്യാ 𝟡 : 𝟞-𝟟* *ഇതാ ദാവീദിൻ്റെ പ്രവചനത്തിലൂടെ* *യഹോവ പറയുന്നു താൻ ജനിപ്പിച്ച പുത്രന് ഭൂമിയുടെ അതിർത്തികൾ വരെ കൈവശമാക്കികൊടുക്കുകയും ,ജാതികളെ അവകാശമാക്കി കൊടുക്കുന്ന കാര്യം പ്രവചനമായി പറയുന്നൂ, ഇ പുത്രനെ ചുംബിക്കാൻ യഹോവ ദാവിദിൻ്റെ സങ്കീർത്തന പുസ്തകത്തിലൂടെ പ്രവചനമായി പറയുന്നു സങ്കീർത്തനങ്ങൾ 2:6-8,12 [6]എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു. [7]ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: *യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ* *ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു*. [8]എന്നോടു ചോദിച്ചുകൊൾക; *ഞാൻ നിനക്കു ജാതികളെ അവകാശമായും* *ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും* [12] യഹോവ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ. *താഴെ കാണുന്നത് ഖുറാനിലെ വചനമാണ് ശ്രദ്ധിച്ച് വായിക്കുക അവന്‍ (അള്ളാഹു) പിതാവോ പുത്രനോ അല്ല* (𝑺ᴜʀᴀ ➊➊➋ : 𝑨ʏᴀ ➌) പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ അന്തിക്രിസ്തു ആത്മാവിൽ നിന്ന് എന്ന് bible പഠിപ്പിക്കുന്നു. യേശുവാണ് ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? #പിതാവിനെയും #പുത്രനെയും #നിഷേധിക്കുന്നവനാരോ #അവനാണ് #അന്തിക്രിസ്തു. #പുത്രനെ #നിഷേധിക്കുന്നവനു #പിതാവുമില്ല. #പുത്രനെ #ഏറ്റുപറയുന്നവനു #പിതാവും #ഉണ്ടായിരിക്കും (1 യോഹന്നാന്‍ 2:22 -23 ) ഖുറാനിലൂടെ ദൈവത്തിന്റെ പിതൃത്വത്തെ & പുത്രത്വത്തെ നിഷേധിക്കുക വഴി മുഹമ്മദ് തോറയിലെ & ബൈബിളിലെ എല്ലാ പ്രവചകൻമാരുടെ പഠിപ്പിക്കലിനും എതിരെ പഠിപ്പിക്കുകയും സ്വയം അന്തിക്രിസ്തു Spirit ൽ നിന്ന് ആണ് എന്ന് bible വച്ച് തന്നേ നമുക്ക് മനസിലാക്കാനും കഴിയുന്നു *ഇനി നിങ്ങൾ പറയൂ* *സ്വയം പിതാവ് എന്ന് അവകാശപ്പെട്ട യഹൂദൻ്റെ തോറയിലെ&പ്രവാചകഗ്രന്ഥങ്ങളിലെ യഹോവ യാം ദൈവം ആണൊ?* *പിതാവ് എന്ന് കേൾക്കുന്നത് പോലും അലർജിയായി കാണുന്ന മുഹമ്മദിൻ്റെ 6ആം നൂറ്റാണ്ടിലെ അള്ളയെന്ന് അവകാശപ്പെട്ട ഗോത്ര ദൈവം?* *യഹോവ=ആത്മീയപിതാവ്* *ആറാം നൂറ്റാണ്ട് അറേബ്യൻ അള്ള =ഖുറാനിലെ വചനമാണ് ശ്രദ്ധിച്ച് വായിക്കുക അവന്‍ (അള്ളാഹു) പിതാവോ പുത്രനോ അല്ല* (𝑺ᴜʀᴀ ➊➊➋ : 𝑨ʏᴀ ➌) *ആയത് കൊണ്ട് മോശയുടെ മുന്നിൽ വന്ന ആത്മീയ പിതാവ് എന്ന് അവകാശപ്പെട്ട യഹോവ യാം ദൈവം ഒരിക്കലും 6ആം നൂറ്റാണ്ട് ൽ മുഹമ്മദിലൂടെ വെളിപ്പെട്ട അറേബ്യൻ അള്ള അല്ലേയല്ല എന്ന് നിസംശയം നമുക്ക് പറയാം*
@bibinchacko8593 жыл бұрын
Praise the lord ❤️
@josestalin93293 жыл бұрын
Amen for the glory of God
@pss477910 ай бұрын
Valare. Nanni.
@elizabethjoseph3193 жыл бұрын
Praise the Lord, good teaching, l am eagerly waiting for your new video.God bless you paster ji.Thank you so much for .
@sulainmandavud74463 жыл бұрын
135|നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്. എന്നാല്‍ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്.) അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല. 2|136|നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു. 2|137|നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. 2|138|അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്.) അല്ലാഹുവെക്കാള്‍ നന്നായി വര്‍ണം നല്‍കുന്നവന്‍ ആരുണ്ട് ? അവനെയാകുന്നു ഞങ്ങള്‍ ആരാധിക്കുന്നത്. 2|139|(നബിയേ,) പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മ (ഫല) ങ്ങളാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മ (ഫല) ങ്ങളും. ഞങ്ങള്‍ അവനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമാകുന്നു. 2|140|അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? (നബിയേ,) ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത് ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. 2|141|അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമല്ല.
@susanbiju68823 жыл бұрын
God bless you pastor thank you for good information 🙏🙏
@p.vukkuru84563 жыл бұрын
VERY WELL SAID , TRUTH WILL WIN
@IPCLive3 жыл бұрын
Good message. ..
@mercybabe67643 жыл бұрын
Thank you Jesus
@jollyjohn83123 жыл бұрын
Thank you pr. I like ur teachings
@quarrytechindia23863 жыл бұрын
Wonderful knowldge Thank God
@antonygnanamuthan51093 жыл бұрын
Praise the lord Amen
@aneeshthomas29573 жыл бұрын
Amen. 🙏 praise the Lord 🙏🙏
@johnyc3843 жыл бұрын
God Bless You Brother 🌹🌹🌹
@princylaisapeter98643 жыл бұрын
Praise The Lord
@drhakeemkhader7033 жыл бұрын
Free from fabricated book to the real teaching of Jesus( pbuh) യോഹന്നാൻ സുവിശേഷം (Gospel of john ) . ഇതിലെ 16-ആം അധ്യായത്തിൽ മഹാനായ ഈസ നബി (അ) തനിക്ക് ശേഷം വരാനിരിക്കുന്ന ഒരു പ്രവാചക നെ കുറിച് പരാമർശ്ശിക്കുന്നുണ്ട്. ആ ഭാഗം കാണുക : " ഞാൻ (യേശു ) പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരുകയില്ല. ഞാൻ പോയാൽ അവ നെ നിങ്ങളുടെ അടുത്തേക് അയക്കും. അവൻ വന്നു പാപങ്ങളെ കുറിചും നീതിയെ കുറിചും ന്യായവിധിയെ കുറിചും (പര ലോകം) ലോകത്തിനു ബോധ്യപ്പെടുത്തും.” (യോഹ :16: 7-9) .:“ സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും. അവൻ സ്വന്തമായി സംസാരിക്കാതെ താൻ കേൾകുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങൾക് അറിയിച്ച് തരുകയും ചെയ്യും. അവൻ എനിക്കുള്ളതിൽ നിന്നും എടുത്ത് നിങ്ങൾക് അറിയിക്കുക വഴി എന്നെ മഹത്വപ്പെടുത്തും ”(യോഹ- 16: 13-14). ഇനി ഇതിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാം. 1. തുടക്കത്തിൽ പറഞ്ഞ വാക്യത്തിലെ “കാര്യസ്ഥൻ” എന്നു മലയാളം ബിബിളിൽ അർത്ഥം കൊടുത്തത് ഗ്രീക് ബിബിളിലെ “പാര ക്ലീറ്റോസ് ”(parakletos) എന്ന വാക്കിനാണു. യഥാർത്ത ഗ്രീകിൽ ഈ വാക്കിന്റെ അർത്ഥം “സ്തുതിക്കപ്പെടുന്നവർ ” എന്നാണു. ഇത് അറബിയിലെ “മുഹമ്മെദ്” എന്ന വാക്കിന്റെ അതേ അർത്ഥത്തതിനോട് യോജിച്ചു വരുന്നു. !!! . അപ്പോൾ യേശു പറഞ്ഞ ആ ഭാഗം നമുക്ക് ഇങ്ങനെ വായിക്കാം : “ ഞാൻ പോകാഞ്ഞാൽ "മുഹമ്മെദ്” നിങ്ങളുടെ അടുത്തേക്ക് വരില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുത്തേക് അയക്കും “ !!! 2. "അവൻ (മുഹമ്മെദ്) പാപ ത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായ വിധിയെ (പരലൊകത്തെ) കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും ”-. 3. അവൻ നിങ്ങളെ സകല സത്യത്തിലേക്കും നയിക്കും.“ 4. യേശു പറഞ്ഞത് അദ്ദേഹം ഇവിടെ നിന്നും പോയതിനു ശേഷം മുഹമ്മദ് നബി വരും (കാര്യസ്ഥൻ) എന്നാണ് ....ഇത് പരിശുന്ധ ആത്മവിനെ കുറിച്ച് അല്ല കാരണം യേശു ക്രിസ്തു ഉള്ളപ്പോൾ തന്നെ പരിശുന്ധ ആത്മാവ് ഇവിടെ ഉണ്ട് ...☝️☝️☝️☝️☝🏼 5)ബൈബിൾ ഓൾഡ് ടെസ്റ്റ്മെന്റ് മുഹമ്മദ് നബിയുടെ പേര് അത് പോലെ എടുത്തു ഉച്ചരിക്കുന്നു chapter സോങ് ഓഫ് ശലോമോൻ. "(Song of Solomon 5:16) "ഹിക്കോഎം മുമതക്കിൽ വ കുല്ല മുഹമ്മദ് ഡിം " ( Hebrew))☝️☝️☝️ 6) യേശു ക്രിസ്‍തു ഗോസ്പൽ ഓഫ് മാത്യു(5:17-20) ഇൽ പറയുന്നു ഞാൻ വന്നത് പഴയ നിയമങ്ങളെ മാറ്റുവാനല്ല മറിച്ചു പൂർത്തിയാക്കാനാണ് ....പഴയ നിയമത്തിൽ വരുവാൻ പോകുന്ന മുഹമ്മദ് നബിയെ പിൻപറ്റാൻ പേരു എടുത്തു അദ്ദേഹം പറയുന്നു .. Please study impartially before death ...No retake after death ☝🏼☝🏼☝🏼 proof are here if you are a true seeker of knowledge....if u ignored and arrogant surly will be ended in fire 🔥 foreever ..study study study study. .....njk
@blaisevincent26203 жыл бұрын
Amen..
@stuvertjohn35493 жыл бұрын
Praise the Lord Jesus Christ
@sreemolssvideos65333 жыл бұрын
✝️✝️✝️✝️✝️🙏🙏🙏🙏🙏♥️♥️♥️♥️ കർത്താവു എല്ലാവരെയും അനുഗ്രഹിക്കട്ടെ.ഞാൻ പുതിയ ഒരു സബ്സ്ക്രൈബ്ർ ആണു i like your scripture desk congrats keep it up👏👏👏
@shobhanair13443 жыл бұрын
Amen Amen Amen Hallelujah Hallelujah 🙏🙏🙏🙏
@susammageorge922711 ай бұрын
Amen Amen
@ameersha15143 жыл бұрын
ഹായ് താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട് 🌹🌹✌️
@homepluspadivattom54173 жыл бұрын
Well connected study Pastor. God bless you..... Awaiting for the coming sessions ......
@alphonsasibi84053 жыл бұрын
Excellent 👌 talk
@JoyJoy-ic9vb3 жыл бұрын
Joy pa amen
@gibigeorge65653 жыл бұрын
Amen
@aleyammajohn76003 жыл бұрын
Praise the lord..🙏🏿🙏🏿
@shijoantony97703 жыл бұрын
Well appreciated !
@sulainmandavud74463 жыл бұрын
135|നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്. എന്നാല്‍ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്.) അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല. 2|136|നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു. 2|137|നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. 2|138|അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്.) അല്ലാഹുവെക്കാള്‍ നന്നായി വര്‍ണം നല്‍കുന്നവന്‍ ആരുണ്ട് ? അവനെയാകുന്നു ഞങ്ങള്‍ ആരാധിക്കുന്നത്. 2|139|(നബിയേ,) പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മ (ഫല) ങ്ങളാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മ (ഫല) ങ്ങളും. ഞങ്ങള്‍ അവനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമാകുന്നു. 2|140|അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? (നബിയേ,) ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത് ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. 2|141|അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമല്ല.
@susanabraham49053 жыл бұрын
May God Almighty use you nightly for His Kingdom.
@Giftofgodchannel32003 жыл бұрын
God bless you Pastar.Good message.Amen
@rukhsarkashani37373 жыл бұрын
Daivathinu sthothram hallelujah
@syamks36243 жыл бұрын
Good Presentation
@jijuvarghese65293 жыл бұрын
Amen Hallelujah
@sebastianxavier56433 жыл бұрын
യേശുവേ നന്ദി 🙏🙏🙏🙏
@mohammedRishad7113 жыл бұрын
31. ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ അനുഗ്രഹീതൻ ആക്കിയിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്ന കലമത്രയും നമസ്കരിക്കുവാനും സകാത് നൽകുവാനും അവൻ എന്നോട് അനുഷാഷിക്കുകയും ചെയ്തിരിക്കുന്നു. 32. (അവൻ എന്നെ) എന്റെ മാതാവിനോട് നല്ല നിലയിൽ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു. ) അവൻ എന്നെ നിഷ്ടൂരനും ഭാഗ്യം കെട്ടവനുമാകിയിട്ടില്ല. 33. ഞാൻ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേൽപ്പിക്കപെടുന്ന ദിവസവും എന്റെ മേൽ ശാന്തി ഉണ്ടായിരിക്കും. 34. അതത്രേ മറിയമിന്റെ മകൻ ആയ ഈസാ. (യേശു അഥവാ ജീസസ് എന്നതിന്റെ അറബി രൂപമത്രേ 'ഈസാ'. 'യസുഹ്' എന്നും പറയാർ ഉണ്ട്. മിശിഹാ യുടെ അറബി രൂപമാണ് മസീഹ്.) അവർ ഏതൊരു വിഷയത്തിൽ തർക്കിച്ചു കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാർത്ഥമായ വക്കത്രെ ഇത്. 35. ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിനു ഉണ്ടാകാവുന്നതല്ല (യേശു ദൈവ പുത്രൻ ആണെന്ന വാദം സെന്റ്പോൾ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്) അവൻ എത്ര പരിശുദ്ധൻ., അവൻ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അതിനോട് ഉണ്ടാവു എന്ന് പറയുകമാത്രം ചെയ്യുന്നു. അപ്പോൾ അതുണ്ടാകുന്നു. 36. (ഈസാ പറഞ്ഞു:) തീർച്ചയായും അള്ളാഹു എന്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാൽ അവനെ നിങ്ങൾ ആരാധിക്കുക. ഇതത്രേ നേരെയുള്ള മാർഗ്ഗം. 37. എന്നിട്ട് അവർക്കിടയിൽ നിന്ന് കക്ഷികൾ ഭിന്നിച്ചുണ്ടായി. അപ്പോൾ ആവിശ്വസിച്ചവർക്കത്രെ ഭയങ്കരമായ ഒരു ദിവസത്തിന്റെ സാനിധ്യത്താൽ വമ്പിച്ച നാശം. 38. അവർ നമ്മുടെ അടുത്ത് വരുന്ന ദിവസം അവർക്കു എന്തൊരു കേൾവിയും കാഴ്ചയും ആയിരിക്കും.(പരലോക വിചാരണയിൽ) പക്ഷെ ഇന്ന് ആ അക്രമികൾ പ്രത്യക്ഷമായ വഴികേടിലാകുന്നു. 39. നഷ്‌ടബോധത്തിന്റെ ദിവസത്തെ പറ്റി അഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദർബത്തെ പറ്റി നീ അവർക്ക് താക്കീത് നൽകുക. അവർ അശ്രദ്ധയിൽ അകപ്പെട്ടിരിക്കയാവുന്നു. അവർ വിശ്വസിക്കുന്നില്ല. 40. തീർച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവരുടെയും അനന്തരാവകാശി ആവുന്നത്. നമ്മുടെ അടുക്കലേക്കു തന്നെയായിരിക്കും അവർ മടക്കപെടുന്നത്.
@donymon44163 жыл бұрын
മുഹമ്മദിന്റെ മത പുസ്തകവും അള്ളാഹൂ എന്ന വ്യാജ ദൈവവും. ബൈബിളുമായിട്ട് യാതൊരു ബന്ധവും ഇല്ല.
@jancyedwin61573 жыл бұрын
Thanks for your msg🙏
@deepasaji90723 жыл бұрын
I like to hear message from u. Easy to understand
@maryhelen12553 жыл бұрын
Thank you pastor
@ansammaantony48563 жыл бұрын
@@muhammedazgar274 താങ്കളുടെ അപ്പനെ എല്ലാവർക്കും അപ്പാ എന്ന് വിളിക്കാമെങ്കിൽ ഇതും ok ദൈവം നമ്മുടെ പിതാവ് ആകണമെങ്കിൽ നമ്മൾ മക്കൾ ആകണം മക്കൾക്ക് മാത്രമാണ് അവകാശം ഈ ഭൂമിയിൽ മക്കൾ ക്കാണ് അവകാശം എങ്കിൽ അവിടെയും അങ്ങനെ തന്നെ അതിന് കാരണം ബൈബിൾ പറയുന്നുണ്ട്
@vinubabu63963 жыл бұрын
@@muhammedazgar274 പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള. ( യോഹന്നാൻ 3 : 36 ) Jesus il kude mathrame ini swargathil ethan sathikathullu. Pithavaya daivam puthranaya yesuchristhuvine angeekarikathavare angeekarikilla en Bibleil parayunu. Nere daivathod prarthikan alla, athinu oru mediator ayit christhuyesu und. Athanu daivathinte niyamam. ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. ( 1 തിമോഥെയോസ് 2 : 5,6 )
@ansammaantony48563 жыл бұрын
@@azckamarkamar8398 സഹോദരാ ഈ പക്ഷെ....ക്കാണ് കുഴപ്പം അപ്പാ എന്ന് വിളിക്കുന്നവർക്ക് എല്ലാം അവകാശം കൊടുക്കുമോ? അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കാണ് ദൈവ മക്കൾ ആകുവാൻ അവൻ അധികാരം നൽകിയിരിക്കുന്നത് യോഹന്നാൻ 1/11
@salinishaji963 жыл бұрын
God bless you all
@joytvk72053 жыл бұрын
God bless you
@sajiabraham54243 жыл бұрын
Very informative message thanku pastor
@justin2004813 жыл бұрын
Eagerly waiting for description on 70 weeks....
@thomasjoseph18733 жыл бұрын
45:00സ്തോത്രം സ്തോത്രം 🙏🏼🙏🏼
@thomasjoseph18733 жыл бұрын
, Sthothram 🙏🏼
@Samuelta20 Жыл бұрын
പാസ്റ്ററിന്റെ വാക്കു കേട്ടിട്ട് യേശുവിന്റെ കാലം മുതലുള്ള എല്ലാ യെഹൂദനും ദൈവം കൈവിടാതെ രക്ഷിക്കും എന്ന് ദൈവമക്കളാണെങ്കിലു യേശുവിനെ വേണ്ടെങ്കിലും രക്ഷ കിട്ടും ഇല്ലേ
@sonysssteelwork71393 жыл бұрын
ദൈവ ദാസനെ, ദൈവം അനുഗ്രഹിക്കട്ടെ. 🤝🤝🤝
@sulainmandavud74463 жыл бұрын
135|നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്. എന്നാല്‍ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്.) അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല. 2|136|നിങ്ങള്‍ പറയുക: അല്ലാഹുവിലും, അവങ്കല്‍ നിന്ന് ഞങ്ങള്‍ക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇഷാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികള്‍ക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവര്‍ക്ക് നല്‍കപ്പെട്ടതിലും, സര്‍വ്വ പ്രവാചകന്‍മാര്‍ക്കും അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് നല്‍കപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവരില്‍ ആര്‍ക്കിടയിലും ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല. ഞങ്ങള്‍ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു. 2|137|നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. അവരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ അല്ലാഹു മതി, അവന്‍ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമത്രെ. 2|138|അല്ലാഹു നല്‍കിയ വര്‍ണമാകുന്നു (നമ്മുടെത്.) അല്ലാഹുവെക്കാള്‍ നന്നായി വര്‍ണം നല്‍കുന്നവന്‍ ആരുണ്ട് ? അവനെയാകുന്നു ഞങ്ങള്‍ ആരാധിക്കുന്നത്. 2|139|(നബിയേ,) പറയുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ? ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മ (ഫല) ങ്ങളാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മ (ഫല) ങ്ങളും. ഞങ്ങള്‍ അവനോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുമാകുന്നു. 2|140|അതല്ല, ഇബ്രാഹീമും ഇസ്മാഈലും, ഇഷാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളുമെല്ലാം തന്നെ യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? (നബിയേ,) ചോദിക്കുക: നിങ്ങള്‍ക്കാണോ കൂടുതല്‍ അറിവുള്ളത് ? അതോ അല്ലാഹുവിനോ? അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതും, തന്റെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാള്‍ വലിയ അതിക്രമകാരി ആരുണ്ട് ? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. 2|141|അത് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതുമല്ല.
@sonysssteelwork71393 жыл бұрын
@@sulainmandavud7446 യഹോവയും, അള്ളഹുവും, ഈസായും, യേശുവും, എല്ലാം വേറെ വേറെ ആണ്, ഭായ്.
@sulainmandavud74463 жыл бұрын
@@sonysssteelwork7139.3|39|അങ്ങനെ അദ്ദേഹം മിഹ്‌റാബില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ മലക്കുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടു പറഞ്ഞു: യഹ്‌യാ (എന്ന കുട്ടി) യെപ്പറ്റി അല്ലാഹു നിനക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു വചനത്തെ ശരിവെക്കുന്നവനും നേതാവും ആത്മനിയന്ത്രണമുള്ളവനും സദ്‌വൃത്തരില്‍ പെട്ട ഒരു പ്രവാചകനും ആയിരിക്കും അവന്‍. 3|40|അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്കെങ്ങനെയാണ് ഒരു ആണ്‍കുട്ടിയുണ്ടാവുക? എനിക്ക് വാര്‍ദ്ധക്യമെത്തിക്കഴിഞ്ഞു. എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയാണു താനും. അല്ലാഹു പറഞ്ഞു: അങ്ങനെതന്നെയാകുന്നു; അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. 3|41|അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് ഒരു അടയാളം ഏര്‍പെടുത്തിത്തരേണമേ. അല്ലാഹു പറഞ്ഞു: നിനക്കുള്ള അടയാളം ആംഗ്യരൂപത്തിലല്ലാതെ മൂന്നു ദിവസം നീ മനുഷ്യരോട് സംസാരിക്കാതിരിക്കലാകുന്നു. നിന്‍റെ രക്ഷിതാവിനെ നീ ധാരാളം ഓര്‍മിക്കുകയും, വൈകുന്നേരവും രാവിലെയും അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. 3|42|മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധിക്കുക:) മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക് പരിശുദ്ധി നല്‍കുകയും, ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. 3|43|മര്‍യമേ, നിന്‍റെ രക്ഷിതാവിനോട് നീ ഭയഭക്തി കാണിക്കുകയും, സാഷ്ടാംഗം ചെയ്യുകയും, തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക. 3|44|(നബിയേ,) നാം നിനക്ക് ബോധനം നല്‍കുന്ന അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു അവയൊക്കെ. അവരില്‍ ആരാണ് മര്‍യമിന്‍റെ സംരക്ഷണം ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിക്കുവാനായി അവര്‍ തങ്ങളുടെ അമ്പുകളിട്ടു കൊണ്ട് നറുക്കെടുപ്പ് നടത്തിയിരുന്ന സമയത്ത് നീ അവരുടെ അടുത്തുണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കത്തില്‍ ഏര്‍പെട്ടുകൊണ്ടിരുന്നപ്പോഴും നീ അവരുടെ അടുത്തുണ്ടായിരുന്നില്ല. 3|45|മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിനക്ക് അവന്‍റെ പക്കല്‍ നിന്നുള്ള ഒരു വചനത്തെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്‍റെ പേര്‍ മര്‍യമിന്‍റെ മകന്‍ മസീഹ് ഈസാ എന്നാകുന്നു. അവന്‍ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനുമായിരിക്കും. 3|46|തൊട്ടിലിലായിരിക്കുമ്പോഴും മദ്ധ്യവയസ്കനായിരിക്കുമ്പോഴും അവന്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. അവന്‍ സദ്‌വൃത്തരില്‍ പെട്ടവനുമായിരിക്കും. 3|47|അവള്‍ (മര്‍യം) പറഞ്ഞു: എന്‍റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്‍ശിച്ചിട്ടില്ലല്ലോ. അല്ലാഹു പറഞ്ഞു: അങ്ങനെ ത്തന്നെയാകുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രം ചെയ്യുന്നു. അപ്പോള്‍ അതുണ്ടാകുന്നു. 3|48|അവന് (ഈസാക്ക്) അല്ലാഹു ഗ്രന്ഥവും ജ്ഞാനവും തൌറാത്തും ഇന്‍ജീലും പഠിപ്പിക്കുകയും ചെയ്യും. 3|49|ഇസ്രായീല്‍ സന്തതികളിലേക്ക് (അവനെ) ദൂതനായി നിയോഗിക്കുകയും ചെയ്യും. അവന്‍ അവരോട് പറയും:) നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട് ഞാനതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അല്ലാഹുവിന്‍റെ അനുവാദപ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും പാണ്ഡുരോഗിയെയും ഞാന്‍ സുഖപ്പെടുത്തുകയും, മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. 3|50|എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
@sulainmandavud74463 жыл бұрын
@@sonysssteelwork7139 5|14|ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങുകയുണ്ടായി. എന്നിട്ട് അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്ന് ഒരു ഭാഗം അവര്‍ മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവര്‍ ചെയ്ത്കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്. 5|15|വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ച് വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു. 5|16|അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക് നയിക്കുന്നു. തന്‍റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. 5|17|മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. 5|18|യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും അവന്ന് പ്രിയപ്പെട്ടവരുമാകുന്നു എന്ന്. (നബിയേ,) പറയുക: പിന്നെ എന്തിനാണ് നിങ്ങളുടെ കുറ്റങ്ങള്‍ക്ക് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്? അങ്ങനെയല്ല; അവന്‍റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക് തന്നെയാണ് മടക്കം. 5|19|വേദക്കാരേ, ദൈവദൂതന്‍മാര്‍ വരാതെ ഒരു ഇടവേള കഴിഞ്ഞ ശേഷം നിങ്ങള്‍ക്ക് (കാര്യങ്ങള്‍) വിവരിച്ചുതന്നു കൊണ്ട് നമ്മുടെ ദൂതന്‍ ഇതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഞങ്ങളുടെ അടുത്ത് ഒരു സന്തോഷവാര്‍ത്തക്കാരനോ, താക്കീതുകാരനോ വന്നില്ല എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണിത്. അതെ, നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും, താക്കീത് നല്‍കുകയും ചെയ്യുന്ന ആള്‍ (ഇതാ) വന്നു കഴിഞ്ഞിരിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. 5|20|മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) എന്‍റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിക്കുകയും, നിങ്ങളെ രാജാക്കന്‍മാരാക്കുകയും, മനുഷ്യരില്‍ നിന്ന് മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക് നല്‍കുകയും ചെയ്ത്കൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത് നിങ്ങള്‍ ഓര്‍ക്കുക. 5|21|എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും. 5|22|അവര്‍ പറഞ്ഞു: ഓ; മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്നത് വരെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയേയില്ല. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ (അവിടെ) പ്രവേശിച്ചുകൊള്ളാം. 5|23|ദൈവഭയമുള്ളവരില്‍ പെട്ട, അല്ലാഹു അനുഗ്രഹിച്ച രണ്ടുപേര്‍ പറഞ്ഞു: നിങ്ങള്‍ അവരുടെ നേര്‍ക്ക് കവാടം കടന്നങ്ങ് ചെല്ലുക. അങ്ങനെ നിങ്ങള്‍ കടന്ന് ചെന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെയായിരിക്കും ജയിക്കുന്നത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക. 5|24|അപ്പോള്‍ അവര്‍ പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാല്‍ താങ്കളും താങ്കളുടെ രക്ഷിതാവും കൂടിപ്പോയി യുദ്ധം ചെയ്ത് കൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്.
@sulainmandavud74463 жыл бұрын
@@sonysssteelwork7139 5|44|തീര്‍ച്ചയായും നാം തന്നെയാണ് തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (അല്ലാഹുവിന്) കീഴ്പെട്ട പ്രവാചകന്‍മാര്‍ യഹൂദമതക്കാര്‍ക്ക് അതിനനുസരിച്ച് വിധികല്‍പിച്ച് പോന്നു. പുണ്യവാന്‍മാരും പണ്ഡിതന്‍മാരും (അതേ പ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു.) കാരണം അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ സംരക്ഷണം അവര്‍ക്ക് ഏല്‍പിക്കപ്പെട്ടിരുന്നു. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്‍റെ വചനങ്ങള്‍ നിങ്ങള്‍ തുച്ഛമായ വിലയ്ക്ക് വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ച് തന്നതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അവിശ്വാസികള്‍ . 5|45|ജീവന് ജീവന്‍, കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി, പല്ലിന് പല്ല്, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങിനെയാണ് അതില്‍ (തൌറാത്തില്‍) നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്. വല്ലവനും (പ്രതിക്രിയ ചെയ്യാതെ) മാപ്പുനല്‍കുന്ന പക്ഷം അത് അവന്ന് പാപമോചന (ത്തിന് ഉതകുന്ന ഒരു പുണ്യകര്‍മ്മ) മാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍. 5|46|അവരെ (ആ പ്രവാചകന്‍മാരെ) ത്തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മര്‍യമിന്‍റെ മകന്‍ ഈസായെ തന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്‍മാര്‍ഗനിര്‍ദേശവും, സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന് നാം നല്‍കി. അതിന്‍റെ മുമ്പിലുള്ള തൌറാത്തിനെ ശരിവെക്കുന്നതും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് സദുപദേശവുമത്രെ അത്. 5|47|ഇന്‍ജീലിന്‍റെ അനുയായികള്‍, അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധികല്‍പിക്കട്ടെ. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു ധിക്കാരികള്‍. 5|48|(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു.) അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്. 5|49|അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവര്‍ക്കിടയില്‍ നീ വിധികല്‍പിക്കുകയും, അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റാതിരിക്കുകയും, അല്ലാഹു നിനക്ക് അവതരിപ്പിച്ച് തന്ന വല്ല നിര്‍ദേശത്തില്‍ നിന്നും അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെപ്പറ്റി നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും (നാം കല്‍പിക്കുന്നു.) ഇനി അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങള്‍ കാരണമായി അവര്‍ക്ക് നാശം വരുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും ധിക്കാരികളാകുന്നു.