ജൂത സ്ത്രീ മാംസത്തിൽ വിശം' പുരട്ടി പ്രവാജകനെ ഭക്ഷണത്തിന് ക്ഷണിച്ചു.' അവിടെപ്പോയി' മാംസം കഴിച്ചു.കൂടെയുള്ള സഹാബി മരണപ്പെട്ടു.' എന്തുകൊണ്ട് പ്രവാജക്. ഇത് മുൻമ്പ് അറിയാൻ കഴിഞില്ല. കുബൂരി '
@safvanchenathsafvan98010 күн бұрын
ഒരുപാട് മറഞ്ഞ കാര്യങ്ങൾ റസൂൽ പറഞ്ഞത് ഹദീസിൽ ഉണ്ട്. അവിടെ അങ്ങനെ സംഭവിച്ചത് കൊണ്ട് ആ സ്വാഹാബിക് ഷഹീദ് ന്റെ പ്രേതിഫലം കിട്ടി. അത്ര തന്നെ. സ്വാഹാബത്തിന്റെ ജീവിതവും അതിന് വേണ്ടി ആയിരുന്നു.
@mahaneeyam154310 күн бұрын
മുമ്പ് അറിയാൻ കഴിഞ്ഞില്ല എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്....? ആ സ്വാഹാബിക്ക് തങ്ങൾ അവിടെ ഒരു വലിയ പ്രതിഫലം ലഭിക്കാനുള്ള വഴി ഒരുക്കികൊടുക്കുകയായിരുന്നു.... അതായത് ശഹീദിന്റെ പ്രതിഫലം.... ചിലയിടങ്ങളിൽ മൗനമാണ് സംസാരത്തെക്കാൾ നല്ലത് എന്ന് എല്ലാവരും പറയുന്നില്ലേ അതിനു പറയാൻ കഴിയുന്ന ഏറ്റവും നല്ല ഉദാഹരണം....
@safvanchenathsafvan98010 күн бұрын
@@mahaneeyam1543 അതേ ഭക്ഷണം കഴിച്ച നബി രക്ഷപെട്ടു. അങ്ങനെ വരുമ്പോ നബിയുടെ പ്രേത്യേകത അവിടെയും വഹാബിക് മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ല.
@karimindi263310 күн бұрын
പടച്ചോൻ അറിയിച്ചു കൊടുക്കാത്തത് കൊണ്ട്
@Abdulazeez-x6k10 күн бұрын
നരകത്തിലെ ശിക്ഷയും സ്വർഗ്ഗത്തിലെ കാര്യങ്ങുംറസൂൽ മുൻക്കൂട്ടി പറയുന്നത് അതൃ ശ്യ കാര്യ ന്നു റിയന്നതുകൊണ്ടല്ലേ എന്താണ്ട് അന്ത കമ്മി ക പറയുന്നത് ഇത് ബോധമുള്ളവർ വിശ്വസിക്കുമോ
@gifttechmji311710 күн бұрын
മൂന്നു ക്ലിപ്പും ഒരുമിച്ചു കാണുന്ന നിഷ്കളങ്കനായ , നിസ്വാർത്ഥനായ ഒരു വ്യക്തിക്ക് സമദാനി പറഞ്ഞതാണ് ശരി എന്ന് തീർച്ചയായും ബോധ്യപ്പെടും. മുൻവിധിയില്ലാതെ കേട്ടു നോക്കൂ.
@k.pmajeed208710 күн бұрын
ബദരീങ്ങളെ മദ്ഹ് പറയുന്ന സദസ്സിലേക്ക് നബി തങ്ങൾ വരുന്നു. കുട്ടികൾ "നാളത്തെ കാര്യം ഇന്നറിയുന്ന ഒരു പ്രവാചകൻ"ഞങ്ങളി ലുണ്ടെന്നു പാടുന്നു. നിങ്ങൾ ആദ്യം തന്നെ പാടിയത് പാടൂ എന്ന് നബി തങ്ങൾ പറയുകയും ചെയ്യുന്നു. ഉസ്താദ് ഇവിടെ പറഞ്ഞതുപോലെ തന്നെയാണ് അതിന്റെ വിശദീകരണം. മറ്റൊന്ന് ജീവിച്ചിരിക്കുന്ന മഹാന്മാരുടെ സ്തുതി കീർത്തനങ്ങൾ പറയുന്നതിനേക്കാളും ശ്രേഷ്ഠതയാണ് - മൺമറഞ്ഞുപോയ മഹാത്മാക്കളുടെ സ്തുതി കീർത്തനങ്ങൾ പറയുക എന്നത്. അതുകൊണ്ടുമാകാം. നബി തങ്ങൾ ഉദ്ദേശിക്കുന്ന സമയത്ത് മറഞ്ഞ കാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുകയില്ലെന്ന് ഈ പാട്ടിൽ പറയുന്നുമില്ലല്ലോ?. പിന്നെ വഹാബികൾ പറയുന്നതിന് എന്ത് അർത്ഥം...!?. നബി(സ ) സ്വയം അറിയുമെന്ന് ആ കുട്ടികളും വിശ്വസിക്കുന്നില്ല. നമ്മളും വിശ്വസിക്കുന്നില്ല. കല്യാണ വീടുകളിലും സന്തോഷമുള്ള സമയത്തും മറ്റും "മഹാത്മാക്കളെ സ്തുതി കീർത്തനങ്ങൾ പാടാം എന്നതിനും ഇതൊരു വ്യക്തമായ ഒരു തെളിവ് തന്നെയാണ്. കല്യാണ വീടുകളിൽ ഇങ്ങനെ ബദരീങ്ങളെയും മറ്റു മഹാന്മാരെയും മദ്ഹുകൾ പാടുന്ന ഒരു വഹാബി വീടുകൾ നമ്മളാരും കണ്ടിട്ടില്ല. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?.
@k.pmajeed208710 күн бұрын
ബദറിൽ ഷഹീദായ ശുഹദാക്കളെ പുകഴ്ത്തി കുട്ടികൾ മദ്ഹുകൾ പാടുന്നു. "ബദറിൽ" എന്നുള്ളത് അടിസ്ഥാന വിഷയം തന്നെയാണ്. മൗലവി മനപ്പൂർവം അത് വിട്ടുകളയുന്നു...!. മൗലവി എന്തിന് ഈ കപട സ്വഭാവം സ്വീകരിച്ചു?.
@rahoofrahoof522810 күн бұрын
@@k.pmajeed2087ഷിയാകൾക്കു എന്ത് കാര്യം ജിഫ്രിയേക്കാൾ അറബി അറിയുന്നവരും പഠിച്ചവരും ഇവിടെ ഉണ്ട്
@k.pmajeed208710 күн бұрын
@@rahoofrahoof5228 @rahoofrahoof5228 ഞാൻ പറഞ്ഞത് എന്താണെന്ന് പോലും നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോയല്ലോ...!?. കല്യാണ വീടുകളിലും മറ്റും ബദരീങ്ങളെ, മറ്റു മഹാന്മാരുടെ മദ്ഹു കൾ പാടുക എന്നത് സുന്നികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസ് അതിനു വ്യക്തമായ തെളിവുമാണ്. ഈ ഹദീസും വഹാബികളും തമ്മിൽ എന്തു ബന്ധം...?!. ഇതാണ് ഞാൻ പറഞ്ഞ വിഷയം. പിന്നെ വഹാബി പുരോഹിതന്മാർക്ക് അറബി അറിയാമെന്ന നിങ്ങളുടെ വാദവും അംഗീകരിച്ചു തരാൻ കഴിയുകയില്ല. മുജാഹിദ് ബാലുശ്ശേരി, ഹുസൈൻ സലഫി.... ഇങ്ങനെ തുടങ്ങി നല്ലൊരു ശതമാനം വഹാബി പുരോഹിതന്മാർക്ക് അറബി അറിയില്ല ന്നതാണ് സത്യം.
@k.pmajeed208710 күн бұрын
കല്യാണ വീടുകളിലും മറ്റും ബദരീങ്ങളെ, മറ്റു മഹാന്മാരുടെ മദ്ഹു കൾ പാടുക എന്നത് സുന്നികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസ് അതിനു വ്യക്തമായ തെളിവുമാണ്. ഈ ഹദീസും വഹാബികളും തമ്മിൽ എന്തു ബന്ധം...?!. ഇതാണ് ഞാൻ പറഞ്ഞ വിഷയം. പിന്നെ വഹാബി പുരോഹിതന്മാർക്ക് അറബി അറിയാമെന്ന നിങ്ങളുടെ വാദവും അംഗീകരിച്ചു തരാൻ കഴിയുകയില്ല. മുജാഹിദ് ബാലുശ്ശേരി, ഹുസൈൻ സലഫി.... ഇങ്ങനെ തുടങ്ങി നല്ലൊരു ശതമാനം വഹാബി പുരോഹിതന്മാർക്ക് അറബി അറിയില്ല ന്നതാണ് സത്യം.
@mohamedrasheed576110 күн бұрын
നാണമില്ലാത്ത ചിലർ ഉരുളുന്നത് എന്തിന് ജനങ്ങളെ നരകത്തിലേക്ക് വലിച്ചു കൊണ്ട് പോകാൻ എന്തൊരു തിരക്ക് കഷ്ടം!!!
@k.pmajeed20878 күн бұрын
@@mohamedrasheed5761 വിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@hakeemma229910 күн бұрын
അപ്പോ മുത്ത് കോയ യെ വെളുപ്പിക്കാൻ പറ്റിയ കള്ളൻ
@kingstarmalayalam151710 күн бұрын
മുജാഹിദ് വിരോധം കാരണം പറഞ്ഞു പോന്നതാ സോറി 😊😊
@muhamedkuty580610 күн бұрын
അല്ലാഹു അറിയിച്ചു കൊടുത്താൽ ഉസ്താദിന്നും അറിയാം
@hameedas804910 күн бұрын
വെളുക്കാൻ തേച്ചത് പാണ്ടായിപ്പോയി ഉസ്താദേ... ജിഫ്‌രി തങ്ങൾ പറഞ്ഞതും , സമദാനിയും മൗലവിയും പറഞ്ഞത് കേട്ട് കാര്യങ്ങൾ വിലയിരുത്താൻ ജനങ്ങൾക്ക് സാധിക്കും
@Nattukaran-gq4pe9 күн бұрын
സാധാരണക്കാരായ ജനങ്ങൾക്ക് എങ്ങിനെയാണ് ഖുർആനും ഹദീസും ഒക്കെ പണ്ഡിത സഹായം ഇല്ലാതെ മനസ്സിലാക്കാൻ കഴിയുക?
@AbdulAzeez-g6i7 күн бұрын
അവതാരകനായ നിങ്ങൾ ഇതൊക്കെ കേട്ടിട്ടും തലേക്കെട്ട് കെട്ടി വട്ടതാടിയും വെച്ച് പച്ചനുണ പറയാൻ കഴിഞ്ഞ നിങ്ങളെ സമ്മതിക്കുന്നു പരലോകം പേടിയില്ലാത്ത മുസ്ലിയാക്കന്മാർ അല്പം തലച്ചോറുള്ള എല്ലാ വിഭാഗത്തിന്നും അറിയാം ജീഫ്രികളവാണ് പറഞ്ഞത് മൗലവിയും സമദാനി സാഹിബും പറഞ്ഞതാണ് സത്യം ഇത് നിങ്ങളെ അണികൾ സമ്മതിക്കുകയും ചെയ്തതാണ് എന്നിട്ടും ഈ കളവുന്യാഴികരിക്കാൻ നടക്കുന്ന വേഷധാരി നിങ്ങളൊക്കെ മുസ്ലിയാർ എന്ന് വിളിക്കാൻ ലജ്ജിക്കണം.
@AbdulAzeez-g6i7 күн бұрын
അതുകൊണ്ട് ഈ തലേക്കെട്ടുകാരെ നിങ്ങൾ മണിയറയിലേക്ക് ദുഹാ ചെയ്യിപ്പിക്കാൻ വിളിച്ച് കൈമടക്ക് കൊടുക്കു ഉരുളുണ്ട ഉരുണ്ടാൽ മണ്ണാവും
@rahoofrahoof522810 күн бұрын
ജറാത്തിന്റെ ആളുകൾ എങ്ങനെ യാണ് ജറാത്തിന് തെളിവ് വളച്ചു കൊണ്ടു വരാൻ സാധിക്കു എന്ന് നോക്കും ഇതെല്ലാം അതിന്റെ ഭാഗമാണ്
@salihcherukatt10 күн бұрын
ഉസ്താദ് നിങ്ങൾ ഇങ്ങനെ വെളുപ്പിച്ചിട്ട് കാര്യമില്ല ജിഫ്രി തങ്ങൾക്ക് തെറ്റിയതാണ് വെറുതെ അതിന്മേൽ പിടിച്ച് കാര്യമില്ല ജിഫ്രി തങ്ങളോട് തിരുത്താൻ പറയുക ഉമർ റളിയള്ളാഹു അന്ഹു ബർക്കത്ത് എടുത്തിരുന്ന ഒരു മരം മുറിച്ചതിനെക്കുറിച്ചും ഇയാൾ ഇങ്ങനെ തന്നെയാണ് പറഞ്ഞിട്ടുള്ളത്👌
@k.pmajeed208710 күн бұрын
ബദരീങ്ങളെ മദ്ഹ് പറയുന്ന സദസ്സിലേക്ക് നബി തങ്ങൾ വരുന്നു. കുട്ടികൾ "നാളത്തെ കാര്യം ഇന്നറിയുന്ന ഒരു പ്രവാചകൻ"ഞങ്ങളി ലുണ്ടെന്നു പാടുന്നു. നിങ്ങൾ ആദ്യം തന്നെ പാടിയത് പാടൂ എന്ന് നബി തങ്ങൾ പറയുകയും ചെയ്യുന്നു. ഉസ്താദ് ഇവിടെ പറഞ്ഞതുപോലെ തന്നെയാണ് അതിന്റെ വിശദീകരണം. മറ്റൊന്ന് ജീവിച്ചിരിക്കുന്ന മഹാന്മാരുടെ സ്തുതി കീർത്തനങ്ങൾ പറയുന്നതിനേക്കാളും ശ്രേഷ്ഠതയാണ് - മൺമറഞ്ഞുപോയ മഹാത്മാക്കളുടെ സ്തുതി കീർത്തനങ്ങൾ പറയുക എന്നത്. അതുകൊണ്ടുമാകാം. നബി തങ്ങൾ ഉദ്ദേശിക്കുന്ന സമയത്ത് മറഞ്ഞ കാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുകയില്ലെന്ന് ഈ പാട്ടിൽ പറയുന്നുമില്ലല്ലോ?. പിന്നെ വഹാബികൾ പറയുന്നതിന് എന്ത് അർത്ഥം...!?. നബി(സ ) സ്വയം അറിയുമെന്ന് ആ കുട്ടികളും വിശ്വസിക്കുന്നില്ല. നമ്മളും വിശ്വസിക്കുന്നില്ല. കല്യാണ വീടുകളിലും സന്തോഷമുള്ള സമയത്തും മറ്റും "മഹാത്മാക്കളെ സ്തുതി കീർത്തനങ്ങൾ പാടാം എന്നതിനും ഇതൊരു വ്യക്തമായ ഒരു തെളിവ് തന്നെയാണ്. കല്യാണ വീടുകളിൽ ഇങ്ങനെ ബദരീങ്ങളെയും മറ്റു മഹാന്മാരെയും മദ്ഹുകൾ പാടുന്ന ഒരു വഹാബി വീടുകൾ നമ്മളാരും കണ്ടിട്ടില്ല. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?.
@muham.........10 күн бұрын
എടോ നിസ്കാരത്തിൽ മലയാളത്തിൽ പ്രാർത്ഥിക്കാൻ പറ്റുമോ പറ എന്നിട്ട് ബാക്കി
@k.pmajeed208710 күн бұрын
@@salihcherukatt ബദറിൽ ഷഹീദായ ശുഹദാക്കളെ പുകഴ്ത്തി കുട്ടികൾ മദ്ഹുകൾ പാടുന്നു. "ബദറിൽ" എന്നുള്ളത് അടിസ്ഥാന വിഷയം തന്നെയാണ്. മൗലവി മനപ്പൂർവം അത് വിട്ടുകളയുന്നു...!. മൗലവി എന്തിന് ഈ കപട സ്വഭാവം സ്വീകരിച്ചു?.
@kmaliyar696610 күн бұрын
000000
@MohammedMohammed.N-p3b9 күн бұрын
ഉസ്താദിന് എന്ത് പറ്റി കു എവിടെ
@shihabptkd44999 күн бұрын
മൗലവിയല്ല. ജിഫ്രി യാണ് തെറ്റിദ്ധരിപിച്ചത്
@k.pmajeed20878 күн бұрын
@@shihabptkd4499 വിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@k.pmajeed20878 күн бұрын
@@shihabptkd4499 ഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@AbdulRasheed-hi8xz10 күн бұрын
എന്തൊരു ബുദ്ധിയാ ഹബീബേ ഇത് ഇത്രയും കിടന്ന് ഉരുളേണ്ടതുണ്ടോ നിങ്ങൾ മഹ്ദിയായി വരേണ്ടയാൾ
@n.mohammedrasheednallal10705 күн бұрын
എല്ലാവർക്കും മനസ്സിലായി ഉസ്താദിന് മനസിലായില്ല എന്ന് ഞങ്ങൾക്ക് മനസിലായി
@abdussalamp79829 күн бұрын
ഇതിൽ സമദാനി പറഞ്ഞതും മൗലവി പറഞ്ഞതുമാണ് ശെരി നബി (സ )അള്ളാഹു അറീച്ചു കൊടുത്താൽ അറിയും
@k.pmajeed20878 күн бұрын
@@abdussalamp7982 വിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@k.pmajeed20878 күн бұрын
@@abdussalamp7982 ഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@copterking20677 күн бұрын
അല്ലാഹു അറിയിച്ചു കൊടുക്കാതെ റസൂലുല്ലാക്ക് അറിയുമെന്ന് തങ്ങൾ പറഞ്ഞോ???? വഹാബിസം എന്നാൽ വിഡ്ഢിത്തം?
@shifafathimak.k937210 күн бұрын
തങ്ങൾ പറഞ്ഞത് തെറ്റ്.
@AbdulRahman-yq5ur10 күн бұрын
usthaade, very cleared, jiffri thangal okkeyum right thanne
@mahaneeyam154310 күн бұрын
👌🏻
@mohammedkutty852110 күн бұрын
മതി മതി എല്ലാം മനസ്സിലായി ഉസ്താദേ?
@SameerSameer-lq4ge7 күн бұрын
ബഹുമാനപെട്ട സയ്യിദുൽ ഉലമ സയ്യിദ് ജിഫ്‌രി മുത്ത് കോയ തങ്ങൾ 💚💚💚
@mahaneeyam15437 күн бұрын
❤️
@razakmethal94110 күн бұрын
തെറ്റു ധരിപ്പിച്ചത് ജിഫ്രി ആണ്. മറഞ്ഞ കാര്യം അറിയുന്നവൻ അല്ലാഹു മാത്രമാണെന്ന് നബി നമ്മെ പഠിപ്പിക്കുന്നു. ശേഷം നബി തന്നെ പിഞ്ചു കുട്ടികൾ *നാളെത്തെ കാര്യം അറിയുന്ന നബി ഇതാ വന്നിരിക്കുന്നു* എന്നു കേട്ട നബി കുട്ടികളെ തിരുത്തുന്നു. لا يعلم الغيب الا الله ഇതാണ് ഖുർആൻ പറയുന്നത്. വെളുപ്പിക്കാൻ നോക്കേണ്ട. മരിച്ചവർ തന്നെ കേൾക്കും അവർ ഉത്തരം ചെയ്യുമെന്നു പറയുന്ന ഖുറാഫികളേ നിങ്ങളുടെ വാദം പാവപ്പെട്ടവരെ പറ്റിക്കാൻ നോക്കുന്നു.
@muham.........9 күн бұрын
@@razakmethal941 പേറിയവനും ആണെടാ തെറ്റിദ്ധരിച്ചത് തെളിഞ്ഞ കാര്യവും അറിയുന്നവൻ അല്ലാഹു ആണ്.
@muham.........9 күн бұрын
@@razakmethal941 എടോ മരിച്ചവർ കേൾക്കില്ല എന്നാണോ നിൻ്റെ വാദം
@k.pmajeed20878 күн бұрын
@@razakmethal941 വിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@abdusamad884610 күн бұрын
അല്ലാഹുവിന്റെ ശ്രേഷ്ഠ അടിമയായ മുത്ത് നബിക്ക് (സ )അവൻ മറഞ്ഞത് അറിയിച്ചു കൊടുത്താൽ നാളത്തെ കാര്യവും അറിയില്ലേ യുസുഫ് നബിക്ക് (അ )യൗകൂബ്(അ )മിന്റെ കാഴ്ച തിരിച്ചു കിട്ടും എന്ന് അള്ളാഹു അറിയിച്ചിട്ടല്ലേ അവിടെത്തെ വസ്ത്രം കൊടുത്തത്...فاعتبروا يا اولي الباب❤❤❤
@ummerthattayil7624 күн бұрын
മെല്ലാക്ക ഉരുണ്ടു നോക്കി ആകെ ചെളിയായി മുത്തുക്കോയ പറഞ്ഞത് തെറ്റയിട്ടുണ്ട് എന്ന് തെളിഞ്ഞു
@pathiyayiahmed19210 күн бұрын
ഈ മനുഷ്യൻ എന്താണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ജിഫ്രി തങ്ങൾ ഒരു തെറ്റ് പറഞ്ഞു. അതിനെ എന്തിനാണ് ഇങ്ങിനെ തേച്ചു മിനുക്കുന്നത്?
@ajmelusthad130810 күн бұрын
തങ്ങൾ പറഞ്ഞത് ശരിയാണ്
@mahamodkk818510 күн бұрын
ഒരവസരത്തിൽ നബിതങ്ങൾ സദാസ്സിലേക്കു വരുന്നതുകണ്ടു സഹബികൾ എഴുന്നേറ്റപ്പോൾ നബിതങ്ങൾ അവരോടു ഇരിക്കാൻ പറഞ്ഞപ്പോൾ ഒരു സ്വഹാബി അതിനു മറുപടി പറഞ്ഞത് തങ്ങളെ അങ്ങയെ കാണുമ്പോൾ എണീറ്റു ബഹുമാനം കാണിക്കൽ ഞങ്ങൾക്കു നിർബന്ധമായിപ്പോയി എന്നാണ്. അതിനു നബിയുടെ മറുപടി അത് സമ്മതിച്ചു കൊടുത്തു കൊണ്ടാണ്. അല്ലാതെ പെരുമ നടിക്കൽ നബിയുടെ സ്വഭാവത്തിൽ പെട്ടതല്ല.
@mahamodkk818510 күн бұрын
ഇവിടെ ഈ ഹദീസിന്റെ യഥാർത്ഥ വ്യാഖ്യാനം തങ്ങൾ പറഞ്ഞത് തന്നെയാണ്.
@mahamodkk818510 күн бұрын
ഒരവസരത്തിൽ യാത്ര കഴിഞ്ഞു മടങ്ങുന്നതിനിടെ തങ്ങിയ സ്ഥലത്തുനിന്ന് വീണ്ടും ആരംഭിക്കാൻ തുടങ്ങുമ്പോൾ തങ്ങളുടെ ഒട്ടകത്തെ കാണുന്നില്ല അത് തിരയാൻ നബിതങ്ങൾ അനുജറരോടു ആവശ്യപ്പെട്ടപ്പോൾ അതിനു തൊട്ടു മുൻപ് നബിതങ്ങൾ പ്രവചിച്ച ഒരുകാര്യമായ മദീനയിലെ കപട വിശ്വാസികളിൽ പെട്ട ഒരാൾ മരിച്ചതായി വിവരം അറിയിച്ചിരുന്നു. അപ്പോൾ കൂടെയുണ്ടായിരുന്ന അവന്റെ അനുയായികൾക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ ഒട്ടകത്തെ തിരയാൻ തങ്ങൾ പറഞ്ഞപ്പോൾ അവർ പരിഹാസ്യമായി ചിരിച്ചു. അങ്ങകലെ ഇന്നയാൾ മരിച്ചതായി വിവരം അറിയുന്ന നബിക്ക് സ്വന്തം ഒട്ടകമെവിടെയുണ്ടെന്നു അറിയില്ല പോൽ. ഇത് അറിഞ്ഞ തങ്ങളുടെ മുഖം വിവർണമാകുകയും തങ്ങൾ ഉറക്കെ ഞാൻ അല്ലാഹുവിനെ മുൻ നിർത്തി ഞാൻ ഗൈബറിയുന്ന നബിയാണെന്നു പറയുകയും എന്റെ ഒട്ടകം ഇന്നാലിന്ന മരത്തിന്റെ വേരിൽ കുടുങ്ങിക്കിടക്കുകയാണെന്നു പറയുകയും ചെയ്തു. അള്ളാഹു നബിമാർക്കും ഔലിയകന്മാർക്കും മുഅജിഴത്തു, കരാമത്ത് നൽകി അനുഗ്രഹിച്ചിട്ടുണ്ട്. അത് ആവശ്യം വരുന്ന സമയത്തു ഉപയോഗിക്കാൻ അവന്റെ സഹായമുണ്ടാകും അതിൽ വിശ്വസിക്കുന്നവരാണ് യെതാർത്ഥ വിശ്വാസികൾ. അത് കൊടുക്കേണ്ടവരുടെ കയ്യിലെ അത് കൊടുത്തിട്ടുള്ളൂ. അല്ലാതെ മിസ്സ്യുസ് ചെയ്യുന്നവരുടെ കയ്യിലല്ല. ഇതിനൊൽപകമായി ഉള്ള പ്രമാണങ്ങളെല്ലാം നിഷേധിതിക്കേണ്ടി വരുന്നതും കൊല്ലം കൊല്ലം തൗഹീദ് മാറ്റിപ്പറയേണ്ടി വരുന്നതും അന്ന് തങ്ങളുടെ കാലത്തുണ്ടായിരുന്ന കപട വിശ്വാസികളുടെ പിന്മുറക്കാർക്ക് ആണ് സംഭവിക്കുന്നത്
@ziyanamurshid266710 күн бұрын
എന്തിനാ മനുഷ്യനെ പറ്റിക്കുന്നത് നാളത്തെ കാര്യം അറിയാമെങ്കിൽ ഞാൻ ഞാൻ നാളെ വഫാത്താവും എന്ന് പറഞ്ഞു കൂടായിരുന്നോ ..
@muhammedt598210 күн бұрын
താങ്കൾ ഉദ്ദേശിക്കുന്ന കാര്യം അല്ല നബി മുൻകൂട്ടി പറയുക
@fazalrahman74639 күн бұрын
Valare shariyanu @@muhammedt5982
@k.pmajeed20878 күн бұрын
@@muhammedt5982 ഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@mohamedrasheed576110 күн бұрын
എൻ്റെ മോയ്ലാരെ എന്തിനാ ഇത്ര കഷ്ടപ്പെട്ട് ഉർട്ടുന്നത് നിങ്ങൾക്ക് അറിയാമല്ലോ എന്നിട്ടും കഷ്ടം!!!
@muham.........10 күн бұрын
@@mohamedrasheed5761 അറിയാം നിനക്കറിയില്ല അത് കൊണ്ട് നീ ഉരുളേണ്ടി വരുന്നു.
@k.pmajeed20878 күн бұрын
@@mohamedrasheed5761 വിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@Cocunutcountry9 күн бұрын
തലേകെട്ടിൽ ചളിയുണ്ട് മൗലവി പറഞ്ഞതും സമദാനി പറഞ്ഞതും ഒന്നല്ലേ ഉത്താതെ?
@k.pmajeed20878 күн бұрын
@@Cocunutcountry ഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@k.pmajeed20878 күн бұрын
@@Cocunutcountryഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@CalmCheckeredFlags-pe8si10 күн бұрын
അള്ളാഹു അറിയിച്ചു കൊടുത്താൽ പിന്നെ എങ്ങനെ യാണ് മറഞ്ഞ കാര്യം ആകുന്നത് മറുപടി മുസ്‌ലിയാർ പറയണം
@sunnathjamaath10 күн бұрын
അങ്ങനെയെങ്കിൽ അല്ലാഹുവിന് എന്താണ് മറഞ്ഞിട്ടുള്ളത് അല്ലാഹുവിനു ഗ്ഹൈബ് അറിയാം എന്നാൽ മറഞ്ഞ കാര്യം അറിയാം എന്നല്ലേ അല്ലാഹുവിന് വല്ല മറയും ഉണ്ടോ
@hassanusthad788710 күн бұрын
മറഞ്ഞ കാര്യം അല്ലാഹു അറിയിച്ച് കൊടുത്താൽ അറിയും അതു എല്ലാവർക്കും.അല്ലാഹു അറിയിച്ചു കൊടുക്കില്ല الأمن ارتضي من رسول .... الي آخر الاية
@sunnathjamaath10 күн бұрын
@@hassanusthad7887 അങ്ങനെയെങ്കിൽ അല്ലാഹുവിന് എന്താണ് മറഞ്ഞിട്ടുള്ളത് അല്ലാഹുവിനു ഗ്ഹൈബ് അറിയാം എന്നാൽ മറഞ്ഞ കാര്യം അറിയാം എന്നല്ലേ അല്ലാഹുവിന് വല്ല മറയും ഉണ്ടോ
@rashidibrahim673710 күн бұрын
സഹോദരാ ബുദ്ധി നമ്മൾ ആർക്കും പണയം വയ്ക്കരുത്. കുറച്ചു വിശാലമായി ചിന്തിക്കണം. മറഞ്ഞ കാര്യം അറിയുക എന്ന് അല്ലാഹുവിലേക്ക് ചേർത്ത് പറയൽ പോലും സാധ്യമല്ല. അല്ലാഹുവിന് മറഞ്ഞതായി ഒന്നുമില്ല. പിന്നെ മറഞ്ഞ കാര്യത്തെ അല്ലാഹു തൃപ്തിപ്പെട്ട റസൂലിൻ അല്ലാതെ അറിയാൻ കഴിയുകയില്ല എന്ന് പ്രയോഗിച്ചത്, അല്ലാഹു അറിയിച്ചു കൊടുത്താലും എല്ലാവർക്കും അറിയാൻ കഴിയുന്നതല്ല, എന്ന അർത്ഥത്തിൽ ആണ്غيب(മറഞ്ഞ കാര്യം) എന്ന ഖുർആനിലെ പ്രയോഗം.
@hassanusthad78879 күн бұрын
@@rashidibrahim6737 അല്ലാഹു അറിയിച്ചു കൊടുത്താലും അറിയില്ല എന്ന അർഥത്തിലോ ഇത് ഭയങ്കര അറിവായല്ലോ അപ്പോള് അറിവിനും ഒരു വാശി യുണ്ടല്ലേ.. വല്ലാത്ത ഒരരിവ് തന്നെയാണത് സൃഷ്ടാവിനോടാ വാശി,
@UmmerKoya.E10 күн бұрын
ഉസ്താതെ റെസൂൽ സ്വ അ ക് മറഞ്ഞ കാര്യം അറിയും എന്ന് പറഞ്ഞ ഹെദീസോ ആയതോഉണ്ടങ്കിൽ ദയവു ചെയ്തു കമെന്റ് ബോക്സിൽ ഇട്ടുതരിക
@SameerSameer-lq4ge7 күн бұрын
@@UmmerKoya.E ലാ ഇലാഹ ഇല്ലള്ളാഹ്.
@MuktharMuhammad-p8n11 күн бұрын
ഇതൊക്കെ ലോകാവസാനത്തിന്റെ അടയാളമായ മുസ്ലിയാക്കൻമാരാണ് ഇവർ ഇങ്ങനേ പറ കൂ
@alimoonthodan610 күн бұрын
ലോകാവസാനം വരെ നിലനിൽക്കുന്നത് , പഴയകാലത്തെ ചര്യകളാണ് അതിന്റെ തൂണ് അടിയിൽ നിന്ന് കോൺക്രീറ്റ് ചെയ്തതാണ് ,പുത്തൻ വാദികളുടെ തറ തന്നെ ബലക്ഷയമുള്ളതാണ് അത് കൊണ്ട് തല്കാലം നിലനില്പ് ,
@muhammedrinshidapayilashar6619Күн бұрын
സയ്യിദുൽ ഉലമ തങ്ങൾ അങ്ങനെ തെറ്റിദ്ധരിപ്പിക്കില്ല
@subairmuhamedkunju708710 күн бұрын
ആ ഹദീസിന്റെ നേരായ പരിഭാഷ പറഞ്ഞാൽ മതി,, മനസിലാകുന്നത് കേൾക്കുന്നവർക്ക് വിട്ടുകൊടുത്താൽ മതി, കൂടുതൽ വളച്ചൊടിച്ചു കളവാക്കണ്ട.
@k.pmajeed208710 күн бұрын
ബദരീങ്ങളെ മദ്ഹ് പറയുന്ന സദസ്സിലേക്ക് നബി തങ്ങൾ വരുന്നു. കുട്ടികൾ "നാളത്തെ കാര്യം ഇന്നറിയുന്ന ഒരു പ്രവാചകൻ"ഞങ്ങളി ലുണ്ടെന്നു പാടുന്നു. നിങ്ങൾ ആദ്യം തന്നെ പാടിയത് പാടൂ എന്ന് നബി തങ്ങൾ പറയുകയും ചെയ്യുന്നു. ഉസ്താദ് ഇവിടെ പറഞ്ഞതുപോലെ തന്നെയാണ് അതിന്റെ വിശദീകരണം. മറ്റൊന്ന് ജീവിച്ചിരിക്കുന്ന മഹാന്മാരുടെ സ്തുതി കീർത്തനങ്ങൾ പറയുന്നതിനേക്കാളും ശ്രേഷ്ഠതയാണ് - മൺമറഞ്ഞുപോയ മഹാത്മാക്കളുടെ സ്തുതി കീർത്തനങ്ങൾ പറയുക എന്നത്. അതുകൊണ്ടുമാകാം. നബി തങ്ങൾ ഉദ്ദേശിക്കുന്ന സമയത്ത് മറഞ്ഞ കാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുകയില്ലെന്ന് ഈ പാട്ടിൽ പറയുന്നുമില്ലല്ലോ?. പിന്നെ വഹാബികൾ പറയുന്നതിന് എന്ത് അർത്ഥം...!?. നബി(സ ) സ്വയം അറിയുമെന്ന് ആ കുട്ടികളും വിശ്വസിക്കുന്നില്ല. നമ്മളും വിശ്വസിക്കുന്നില്ല. കല്യാണ വീടുകളിലും സന്തോഷമുള്ള സമയത്തും മറ്റും "മഹാത്മാക്കളെ സ്തുതി കീർത്തനങ്ങൾ പാടാം എന്നതിനും ഇതൊരു വ്യക്തമായ ഒരു തെളിവ് തന്നെയാണ്. കല്യാണ വീടുകളിൽ ഇങ്ങനെ ബദരീങ്ങളെയും മറ്റു മഹാന്മാരെയും മദ്ഹുകൾ പാടുന്ന ഒരു വഹാബി വീടുകൾ നമ്മളാരും കണ്ടിട്ടില്ല. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?.
@Nattukaran-gq4pe9 күн бұрын
വിവരമില്ലാത്ത വഹാബികൾ അവർക്ക് തോന്നിയത് പോലെ ഹദീസുകൾ വ്യാഖ്യാനിച്ചു കൊള്ളം എന്നാണ് ഇയാൾ പറയുന്നത്. ഇത് തന്നെയാണ് ഇവിടുത്തെ പ്രശ്നം.
@k.pmajeed20878 күн бұрын
@@subairmuhamedkunju7087 വിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@k.pmajeed20878 күн бұрын
@@subairmuhamedkunju7087ഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@AbdulMajeed-me6be8 күн бұрын
@@k.pmajeed2087ഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@Shafeer123456 күн бұрын
ഈ തരം തലയിൽ കെട്ടുകരില് നിന്നും അള്ളാഹു എല്ലവരെയും കാക്കട്ടെ ആമീൻ
@AsrafAshraf-zf6jp9 күн бұрын
ഏതായാലും സമദാനിയുടെ വിവരം ഈ രണ്ടു വിഭാഗത്തിനും ഇല്ല
@k.pmajeed20878 күн бұрын
@@AsrafAshraf-zf6jp ഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@abdulazeez185510 күн бұрын
എന്തിനും വെളുപ്പിക്കാൻ ഇതുപോലുള്ള ഉസ്താത്മാർ വരും. അല്ലാഹുവേ ജനങ്ങളെ ഇവരിൽ നിന്ന് രക്ഷപ്പെടുത്തേണമേ
@thengilakathsadaath488210 күн бұрын
സൂറ ജിന്ന് ലെ ആയത്തിന്റെ അർത്ഥം പറയൂ സഹോ
@k.pmajeed20878 күн бұрын
@@abdulazeez1855 വിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@k.pmajeed20878 күн бұрын
@@thengilakathsadaath4882 വിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@AbdulMajeed-me6be8 күн бұрын
@@thengilakathsadaath4882ഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@SajidaMulaayath19 сағат бұрын
വഹാബികളായ,, iss, തീവരവാദികളിൽനിന്നും മുസ്ലിം ഉമ്മതിനെ കാക്കണേ, അല്ലാഹ്
രണ്ട് ടീം പറഞ്ഞതും തെറ്റ് ആണ് 😂അല്ലെങ്കിൽ രണ്ട് ടീം പറഞ്ഞതും ശരിയാണ് 😂
@yousufkc692410 күн бұрын
സമദാനി സാഹിബ് പറഞ്ഞ ക്ലിപ്പ് ഇട്ടില്ല സമദാനിയുടെ ഒരു ഫോട്ടോ അവിടെ വെച്ചിരുന്നു ഒരു കണ്ണേറു പറ്റാതിരിക്കാൻ എന്നപോലെ
@minhafathim5y710 күн бұрын
ആവർണ്ണനയാണ് മോനേ പറ്റാതെ വന്നത്. നിറക്ക് അല്ലാഹുവിനെ പേടിയില്ലെ?
@SulaimanKK-p2c10 күн бұрын
സമസ്തക്കാർ സത്യം പറയാൻ പഠിക്കുക ചുരുങ്ങിയ പക്ഷം ദീൻ കാര്യത്തിലെങ്കിലും അല്ലെങ്കിൽ മിണ്ടാതിരിക്കുക അതാണ് പുണ്യം
@mohammedmuneerziyafathima686910 күн бұрын
ഇവർക്ക് നേതാവ് ഇവരുടെ സംഘടന നേതാക്കൾ ആണ് അപ്പൊ ഇങ്ങനെ ഒക്കെ വളച്ചൊടിച്ചു നുണ പറയേണ്ടി വരും
@abdulkareemkmkl9 күн бұрын
അറിയാത്തവർ മിണ്ടാതിരിക്കുകയാണ് വേണ്ടത്
@AS-sp8iu10 күн бұрын
സമസ്തയുടെ നേതാവ് പിപ്പിരി തങ്ങൾക്ക് ശരിക്കും പിപ്പിരിയായോ?ഇയാൾക്ക് ഒട്ടും ഹദീസ് തിരിയുകയില്ല
@ScarynightAswangforest9 күн бұрын
അല്ലാഹു അറിയിച്ചുവകൊടുക്കാതെ ഒരു പ്രവാചകനും ഒന്നും അറിയില്ല. ഖുബൂരികളുടേ ഒരു വിവരണം !!
@stmtapkundar16410 күн бұрын
വഹാബി കളവ് പിടി കൂടിയ ഉസ്താദിന്ന് അഭിനന്ദനങ്ങൾ
@MARahmananotherwonderfulyear10 күн бұрын
എന്താ മുസ്ലിയാരെ ഇങ്ങനെ ആളുകളെ പറ്റിക്കുന്നത് ?? റസൂലിന് അല്ലാഹ് അറിയിച്ചാൽ അറിയും എന്ന് ആർക്കാണ് അറിയാത്തത് ,
@k.pmajeed20878 күн бұрын
@@MARahmananotherwonderfulyearഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@k.pmajeed20878 күн бұрын
@@MARahmananotherwonderfulyearഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@yousufkc692410 күн бұрын
മുജാഹിദ് മൗലവിമാരുടെ പേരിൽ മുസ്ലിയാക്കന്മാർ എന്നു പറയുന്നത് ആദ്യമായിട്ട് കേൾക്കുകയാണ് ഈ പറഞ്ഞത് ഒരു ചില്ലു കൂട്ടിലിട്ടു സൂക്ഷിക്കാവുന്ന ഒരു കാര്യം തന്നെ!!!!
@sirajabdulkareem2409 күн бұрын
ഖുർആൻ 7:188 ആയത്ത് (സൂറത്ത് അഅറാഫ് 188ആം വചനം) ആ ക്ലിപ്പിൽ നിന്ന് ഇവർ കട്ട് മുറിച്ചു 😂 ഫുള്ള് ക്ലിപ്പ് ഖുർആൻ ആയത്ത് ഉൾപ്പടെ ഇട്ടിരുന്നെങ്കിൽ ഈ വീഡിയോ ഉണ്ടാവില്ലായിരുന്നു 😂🤣
@ameenihsan56889 күн бұрын
ആ പാട്ട് കുട്ടികൾ പാടിയപ്പോൾ അത് കേട്ട് വന്ന റസൂലുള്ള അങ്ങനെ പാടല്ല എന്നാണ് ഹദീസിൽ ഉള്ളത്.. എന്നിട്ട് കളവ് പറഞ്ഞാജിഫ്രി യെ വിളിപ്പിക്കാൻ വേറെ ഒരു കുറാഫി ഇറങ്ങിയിരിക്കുന്നു
@AbdulMajeed-me6be8 күн бұрын
ഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@hydralik537811 күн бұрын
മൗലവി നെ വിടു. സമദാനി പറഞ്ഞ തൊ ജിഫി രി പറഞ്ഞതോ ശരി. അതു പറ.
@k.pmajeed208710 күн бұрын
ബദറിൽ ഷഹീദായ ശുഹദാക്കളെ പുകഴ്ത്തി കുട്ടികൾ മദ്ഹുകൾ പാടുന്നു. "ബദറിൽ" എന്നുള്ളത് അടിസ്ഥാന വിഷയം തന്നെയാണ്. മൗലവി മനപ്പൂർവം അത് വിട്ടുകളയുന്നു...!. മൗലവി എന്തിന് ഈ കപട സ്വഭാവം സ്വീകരിച്ചു?. ബദരീങ്ങളെ മദ്ഹ് ചെയ്യുന്ന സദസ്സിലേക്ക് നബി തങ്ങൾ കയറി വരുന്നു. കുട്ടികൾ "നാളത്തെ കാര്യം ഇന്നറിയുന്ന ഒരു പ്രവാചകൻ"ഞങ്ങളി ലുണ്ടെന്നു പാടുന്നു. നിങ്ങൾ ആദ്യം തന്നെ പാടിയത് പാടൂ എന്ന് നബി തങ്ങൾ പറയുകയും ചെയ്യുന്നു. ഉസ്താദ് ഇവിടെ പറഞ്ഞതുപോലെ തന്നെയാണ് അതിന്റെ വിശദീകരണം. മറ്റൊന്ന് ജീവിച്ചിരിക്കുന്ന മഹാന്മാരുടെ സ്തുതി കീർത്തനങ്ങൾ പറയുന്നതിനേക്കാളും ശ്രേഷ്ഠതയാണ് - മൺമറഞ്ഞുപോയ മഹാത്മാക്കളുടെ സ്തുതി കീർത്തനങ്ങൾ പറയുക എന്നത്. അതുകൊണ്ടുമാകാം. നബി തങ്ങൾ ഉദ്ദേശിക്കുന്ന സമയത്ത് മറഞ്ഞ കാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുകയില്ലെന്ന് ഈ പാട്ടിൽ പറയുന്നുമില്ലല്ലോ?. പിന്നെ വഹാബികൾ പറയുന്നതിന് എന്ത് അർത്ഥം...!?. നബി(സ ) സ്വയം അറിയുമെന്ന് ആ കുട്ടികളും വിശ്വസിക്കുന്നില്ല. നമ്മളും വിശ്വസിക്കുന്നില്ല. കല്യാണ വീടുകളിലും സന്തോഷമുള്ള സമയത്തും മറ്റും "മഹാത്മാക്കളെ സ്തുതി കീർത്തനങ്ങൾ പാടാം എന്നതിനും ഇതൊരു വ്യക്തമായ ഒരു തെളിവ് തന്നെയാണ്. കല്യാണ വീടുകളിൽ ഇങ്ങനെ ബദരീങ്ങളെയും മറ്റു മഹാന്മാരെയും മദ്ഹുകൾ പാടുന്ന ഒരു വഹാബി വീടുകൾ നമ്മളാരും കണ്ടിട്ടില്ല. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?.
@k.pmajeed20878 күн бұрын
@@hydralik5378 ഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@ibnubaby905610 күн бұрын
മൗലവി പറഞ്ഞതാണ് ശരി
@AbdulJaleel-b7v9 күн бұрын
വഹാബി ജാഹിലുകളെ തിരുത്തിയ ഉസ്താദിനു അഭിനന്ദനങ്ങൾ
@mm-fp5cb10 күн бұрын
വെളുപ്പിക്കണ്ട. EK അസ്സൻ മുസ്ലിയാർ ഇമാം ബുഖാരിയുമായി സംസാരിച്ചത് സത്യമാണോ -😂 പിന്നെ ഉമ്മർ ഖത്താബ് മരം മുറിച്ച കഥ അത് എല്ലാം കൂടി വിശദികരിക്കുമുസ്‌ലിയാരെ -
@mahaneeyam154310 күн бұрын
ഇതൊന്നും അറിയാതെയാണോ വീഡിയോ കാണുന്നത്.... അയ്യേ മോശം 😄😄
@k.pmajeed208710 күн бұрын
@@mm-fp5cbബദറിൽ ഷഹീദായ ശുഹദാക്കളെ പുകഴ്ത്തി കുട്ടികൾ മദ്ഹുകൾ പാടുന്നു. "ബദറിൽ" എന്നുള്ളത് അടിസ്ഥാന വിഷയം തന്നെയാണ്. മൗലവി മനപ്പൂർവം അത് വിട്ടുകളയുന്നു...!. മൗലവി എന്തിന് ഈ കപട സ്വഭാവം സ്വീകരിച്ചു?.
@k.pmajeed208710 күн бұрын
ബദരീങ്ങളെ മദ്ഹ് പറയുന്ന സദസ്സിലേക്ക് നബി തങ്ങൾ വരുന്നു. കുട്ടികൾ "നാളത്തെ കാര്യം ഇന്നറിയുന്ന ഒരു പ്രവാചകൻ"ഞങ്ങളി ലുണ്ടെന്നു പാടുന്നു. നിങ്ങൾ ആദ്യം തന്നെ പാടിയത് പാടൂ എന്ന് നബി തങ്ങൾ പറയുകയും ചെയ്യുന്നു. ഉസ്താദ് ഇവിടെ പറഞ്ഞതുപോലെ തന്നെയാണ് അതിന്റെ വിശദീകരണം. മറ്റൊന്ന് ജീവിച്ചിരിക്കുന്ന മഹാന്മാരുടെ സ്തുതി കീർത്തനങ്ങൾ പറയുന്നതിനേക്കാളും ശ്രേഷ്ഠതയാണ് - മൺമറഞ്ഞുപോയ മഹാത്മാക്കളുടെ സ്തുതി കീർത്തനങ്ങൾ പറയുക എന്നത്. അതുകൊണ്ടുമാകാം. നബി തങ്ങൾ ഉദ്ദേശിക്കുന്ന സമയത്ത് മറഞ്ഞ കാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുകയില്ലെന്ന് ഈ പാട്ടിൽ പറയുന്നുമില്ലല്ലോ?. പിന്നെ വഹാബികൾ പറയുന്നതിന് എന്ത് അർത്ഥം...!?. നബി(സ ) സ്വയം അറിയുമെന്ന് ആ കുട്ടികളും വിശ്വസിക്കുന്നില്ല. നമ്മളും വിശ്വസിക്കുന്നില്ല. കല്യാണ വീടുകളിലും സന്തോഷമുള്ള സമയത്തും മറ്റും "മഹാത്മാക്കളെ സ്തുതി കീർത്തനങ്ങൾ പാടാം എന്നതിനും ഇതൊരു വ്യക്തമായ ഒരു തെളിവ് തന്നെയാണ്. കല്യാണ വീടുകളിൽ ഇങ്ങനെ ബദരീങ്ങളെയും മറ്റു മഹാന്മാരെയും മദ്ഹുകൾ പാടുന്ന ഒരു വഹാബി വീടുകൾ നമ്മളാരും കണ്ടിട്ടില്ല. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?.
@k.pmajeed208710 күн бұрын
ബദരീങ്ങളെ മദ്ഹ് പറയുന്ന സദസ്സിലേക്ക് നബി തങ്ങൾ വരുന്നു. കുട്ടികൾ "നാളത്തെ കാര്യം ഇന്നറിയുന്ന ഒരു പ്രവാചകൻ"ഞങ്ങളി ലുണ്ടെന്നു പാടുന്നു. നിങ്ങൾ ആദ്യം തന്നെ പാടിയത് പാടൂ എന്ന് നബി തങ്ങൾ പറയുകയും ചെയ്യുന്നു. ഉസ്താദ് ഇവിടെ പറഞ്ഞതുപോലെ തന്നെയാണ് അതിന്റെ വിശദീകരണം. മറ്റൊന്ന് ജീവിച്ചിരിക്കുന്ന മഹാന്മാരുടെ സ്തുതി കീർത്തനങ്ങൾ പറയുന്നതിനേക്കാളും ശ്രേഷ്ഠതയാണ് - മൺമറഞ്ഞുപോയ മഹാത്മാക്കളുടെ സ്തുതി കീർത്തനങ്ങൾ പറയുക എന്നത്. അതുകൊണ്ടുമാകാം. നബി തങ്ങൾ ഉദ്ദേശിക്കുന്ന സമയത്ത് മറഞ്ഞ കാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുകയില്ലെന്ന് ഈ പാട്ടിൽ പറയുന്നുമില്ലല്ലോ?. പിന്നെ വഹാബികൾ പറയുന്നതിന് എന്ത് അർത്ഥം...!?. നബി(സ ) സ്വയം അറിയുമെന്ന് ആ കുട്ടികളും വിശ്വസിക്കുന്നില്ല. നമ്മളും വിശ്വസിക്കുന്നില്ല. കല്യാണ വീടുകളിലും സന്തോഷമുള്ള സമയത്തും മറ്റും "മഹാത്മാക്കളെ സ്തുതി കീർത്തനങ്ങൾ പാടാം എന്നതിനും ഇതൊരു വ്യക്തമായ ഒരു തെളിവ് തന്നെയാണ്. കല്യാണ വീടുകളിൽ ഇങ്ങനെ ബദരീങ്ങളെയും മറ്റു മഹാന്മാരെയും മദ്ഹുകൾ പാടുന്ന ഒരു വഹാബി വീടുകൾ നമ്മളാരും കണ്ടിട്ടില്ല. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?.
@k.pmajeed208710 күн бұрын
@salihcherukatt ബദറിൽ ഷഹീദായ ശുഹദാക്കളെ പുകഴ്ത്തി കുട്ടികൾ മദ്ഹുകൾ പാടുന്നു. "ബദറിൽ" എന്നുള്ളത് അടിസ്ഥാന വിഷയം തന്നെയാണ്. മൗലവി മനപ്പൂർവം അത് വിട്ടുകളയുന്നു...!. മൗലവി എന്തിന് ഈ കപട സ്വഭാവം സ്വീകരിച്ചു?.
@PleasentHome-os7qs10 күн бұрын
മൗലവിയെ. വിടു ബാക്കിയുള്ളവരുടെ. അഭിപ്രായത്തിൽ. ഏ താണ്. ശരി.
@abdurahimansaid356810 күн бұрын
അല്ലാഹു അറിയിച്ചു കൊടുത്താലും അറിയില്ല എന്ന മുജാഹിദുകളുടെ വാദത്തിനു ചുട്ട മറുപടി ആയി 😢😂
@muhammadaliemechakandy48739 күн бұрын
....അപ്പോൾ അല്ലാഹു അറിയിച്ചാൽ മാത്രമേ റസൂൽ അറിയുകയുള്ളൂ....അല്ലേ മൊയ്ല്യാരേ...
@sideeqav998511 күн бұрын
കണ്ടി എന്ന് പറയും ബാ കിണ്ടി എന്നാണല്ലോ ഉസ്താദ് പറയുന്നത്
@sunnathjamaath10 күн бұрын
ഇത്രയും കേട്ടിട്ട് നിനക്ക് നേരം വെളുത്തില്ലേ
@copterking20677 күн бұрын
സമദാനിയുടെ ക്ലിപ്പ് മുഴുവൻ കേൾപ്പിക്കൂ മൗലവി. അല്ലാഹു അറിയിച്ചു കൊടുക്കാത്തത് റസൂലുല്ലാക്കു അറിയുമെന്ന് ആരും പറഞ്ഞിട്ടില്ല. നാളെനടക്കുന്നകാര്യം ഇന്ന് അറിയുക എന്നാൽ അല്ലാഹുമുൻകൂട്ടി റസൂലുല്ലാക്ക റിയിച്ചു കൊടുക്കുന്നു. അപ്പോൾ റസൂലുല്ലാഹ് അത് സഹാബാക്കളോട് പറയുന്നു. സത്യം മനസിലാക്കാതെ പണ്ഡിതന്മാരെ കുതിരകയറുന്ന ഈവാഹബികൾക്ക് പടച്ചവനെ സല്ബുദ്ധി കൊടുക്കണേ ആമീൻ!
@saudabacker269910 күн бұрын
ജാറ വ്യവസായം 'നടത്താൻ ' വെളുപ്പിച്ചെടുക്കുന്ന കുബൂരി
@shareefaac19310 күн бұрын
മുസ്‌ലിയാർ, urundukalikkunnu
@minhafathim5y710 күн бұрын
എന്താണ് സ്വന്തമായി സ്വന്തമായി പിന്നെ എന്താണ് താമസം. ഇതാണ് മുജാഹിദ് പറയുന്നത്.
@jalaludheenek984910 күн бұрын
അഭിനന്ദനങ്ങൾ 👍👍👍👍🌹🌹🌹🌹
@mahaneeyam154310 күн бұрын
👍🏻
@abdurahmankv2739 күн бұрын
ഉലമാ ഉൻ ഷറു മൻ തഹ് ത അദീ മി സമാഉ
@nasimudeenak768210 күн бұрын
മുസ്ലിയാരെ വെളുപ്പിക്കാൻ തേച്ചത് പാണ്ടായി മാറുന്നതുപോലെ നിങ്ങൾ ജിബ്‌രീ തങ്ങളെ വെളുപ്പിക്കാൻ നോക്കി. അത് പാണ്ടായി ശരിക്കും നിങ്ങള് ആ ഒരു നുണയെ അതായത് ഈ പാവം ജനങ്ങളുടെ മേലെ അടിച്ചേൽപ്പിച്ചു വെലപ്പിച്ചു നിർത്താൻ ഒരു ശ്രമമാണ് മൗലവിരതലയിൽ കൊണ്ടു വയ്ക്കുന്നു എന്റെ പ്രിയപ്പെട്ട മുസ്ലിയാരെ ഞങ്ങൾ കേട്ടുവളർന്ന ഹദീസും അങ്ങനെ തന്നെയാണ് നാളെ എന്തു നടക്കുന്നു എന്ന കാര്യങ്ങൾ അറിയാൻ പ്പ് എഴുതാനും കാരണം ന്റെ പേരിലാണോ കള്ളം പറയുന്നത് നിങ്ങൾ വീണ്ടും വീണ്ടും ന്യായീകരിക്കുന്നത് കഷ്ടം അള്ളാഹു കാത്തുരക്ഷിക്കട്ടെ.
@k.pmajeed20878 күн бұрын
@@nasimudeenak7682 വിശുദ്ധ ഖുർആൻ പറയുന്നു. ۞ وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ﴾ [ الأنعام: 59] "അദൃശ്യങ്ങളുടെ താക്കോലുകൾ അല്ലാഹുവിങ്കലാണ് അത് അവനല്ലാതെ അറിയുകയില്ല. കടലിലും കരയിലും ഉള്ളതെല്ലാം അള്ളാഹു അറിയും. അള്ളാഹു അറിയാതെ ഒരിലയും കൊഴിയുന്നില്ല. ഭൂമിയുടെ തമസ്സിൽ ഒരു ധാന്യമണി ഇല്ല: ഉണങ്ങിയതോ പച്ചയായതോ ആയ ഒന്നുമില്ല വ്യക്തമായ ഗ്രന്ഥത്തിലില്ലാതെ. (അൽ അൻ ആം 59). അദൃശ കാര്യങ്ങൾ മനുഷ്യബുദ്ധിക്ക് പിടികിട്ടാത്ത രഹസ്യങ്ങളാണ്. കണ്ണിൽ കണ്ടത് മാത്രം അംഗീകരിക്കുന്നവരും മറ്റൊന്നും അംഗീകരിക്കുകയില്ലെന്നും ശഠിക്കുന്നവരും മനുഷ്യരിലുണ്ട്. ഇസ്ലാമിക വിശ്വാസത്തിന്റെ പ്രധാന ഘടകമാണ് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസം. അല്ലാഹുവിൽ വിശ്വസിക്കുന്നവൻ അദൃശശക്തിയിൽ വിശ്വസിക്കുന്നവനാണ്. ഇതിൽ നമുക്ക് അഭിപ്രായവ്യത്യാസവുമില്ല. മറ്റൊരു വചനത്തിൽ കാണാം. عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@k.pmajeed20878 күн бұрын
@@nasimudeenak7682 ഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@muhamedt26589 күн бұрын
സുബ്ഹാനല്ലാഹ്..., ഇവർക്ക് ഒരു അണുമണിതൂക്കം ഈമാൻ ഇല്ലാതെ പോയല്ലോ? ഇങ്ങനെയൊക്കെ ദുർവ്യാഖ്യാനിക്കാൻ ഈ തലേ കെട്ടും വെള്ള ഷർട്ടും ഒഴിവാക്കാമായിരുന്നു.
@k.pmajeed20878 күн бұрын
@@muhamedt2658 ഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@k.pmajeed20878 күн бұрын
@@muhamedt2658 ഖുർആൻ പറയുന്നു عَالِمُ الغَيْبِ فَلاَ يُظْهِرُ عَلَى غَيْبِهِ أحَدًا إلاّ مَنِ ارْتَضَى مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا} [سورة الجن، 26-27] "അള്ളാഹു, അദൃശ്യം അറിയുന്നവൻ. അദൃശ്യ കാര്യങ്ങൾ ആർക്കും അവൻ വെളിവാക്കുകയില്ല: അവൻ തൃപ്തിപ്പെട്ട റസൂൽ മുതലായവർ ക്കൊഴികെ, റസൂലിന്റെ മുന്നിലും പിന്നിലും നിരീക്ഷകർ പ്രവേശിക്കുന്നു" (ജിന്ന് 26 27). ഇവിടെ അള്ളാഹു തൃപ്തിപ്പെട്ടവർക്കല്ലാതെ എന്ന് പൊതുവെ പറയുകയും പിന്നീട് അതിന് ഉദാഹരണം എന്നോണം റസൂൽ എന്നു പറഞ്ഞതുമാണ്. إلاّرسولا എന്നല്ല ഇവിടെ പറഞ്ഞത്. " مِنْ" എന്ന അക്ഷരം അധികമായി ചേർത്തതിന്റെ അർത്ഥം റസൂലിനെ പോലെ അല്ലാഹു തൃപ്പതിപ്പെട്ട മഹത്തുക്കൾക്കെല്ലാം അറിയിച്ചു കൊടുക്കുമെന്ന് പഠിപ്പിക്കാൻ തന്നെയാണ്. ഈ ഇതിൽ പറഞ്ഞ مِنْ എന്ന അക്ഷരത്തിന്റെ ഉദ്ദേശം മനപ്പൂർവ്വം മറച്ചുവെച്ചു, മറഞ്ഞ കാര്യങ്ങൾ അമ്പിയാക്കൾക്ക് മാത്രമേ അറിയിച്ചു കൊടുക്കുകയുള്ളൂ എന്ന് വരുത്തി തീർക്കുകയും ഈ ആയത്തിന്റെ ആശയം വഹാബികളിൽ പലരും നിഷേധിക്കുകയും ആവശ്യമില്ലാത്ത തർക്കങ്ങൾകൊണ്ടുവരികയും ചെയ്യുന്നു. അമ്പിയാക്കൾക്കോ, ഔലിയാക്കൾക്കോ അദൃശ്യ കാര്യങ്ങൾ സ്വയം അറിയാൻ കഴിവുണ്ടെന്ന് ഇവിടെ ആരും വിശ്വസിക്കുന്നില്ല. പിന്നെ എന്തിനുവേണ്ടിയാണ് ജിഫ്രി തങ്ങൾ പറഞ്ഞതിനെ വഹാബി പുരോഹിതൻ സിറാജു മൗലവി കയറിപ്പിടിക്കാൻ ശ്രമിക്കുന്നത്...!?. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന പ്രസ്തുത ഹദീസിൽ ബദറിൽ ശഹീദയവരെ കുറിച്ചാണ് പാടിയതെന്ന് ബുഖാരിയിൽ വ്യക്തമായി പറയുമ്പോൾ,സിറാജ് മൗലവി അത് മനപ്പൂർവം വിട്ടു കളയുന്നത് കപട സ്വഭാ തന്നെയാണ്.
@mksaqafi866910 күн бұрын
നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞതിൽ ഏറ്റവും കൂടുതൽകാര്യങ്ങൾ നാളെനാളെ വരാൻ പോകുന്ന കാര്യങ്ങൾ തന്നെയാണ്.. അത് അങ്ങ നെയല്ലാ എന്ന് സമർത്ഥിക്കുന്നതിലൂടെ സ്വർഗ നരകങ്ങളും മഹ്ഷറയും ഷഫാഅത്തും അർഷി ൻ്റെ തണലും ഉൾപ്പടെ എല്ലാ കാര്യങ്ങളും സംശയത്തിൻ്റെ നിഴലിൽ നിർത്താൻ കഴിയും.... ജനമനസുകളിൽ സംശയവിത്ത് പാകലാണല്ലൊ ശൈത്വാൻ്റെ പണി (വസ് വാസിൽഹന്നാസ്)
@rasheedtanur21254 күн бұрын
ഉസ്താദെ താങ്കൾ ശിർക്കും കുഫ്റും ചെയ്ത് ജീവിച്ചോ എന്തിനാണ് പാവപ്പെട്ട ജനങ്ങളെ പറ്റിക്കുന്നത്😮😮😮
@moideenmoideen164610 күн бұрын
പൊട്ടത്തരം പറയാതെ എന്ത് പൊട്ടത്തരം
@basheerpathoor988210 күн бұрын
എന്താ ഉസ്താദെ ഇങ്ങനെ 😢
@sadhiksadhikkpm85029 күн бұрын
വഹാബികളെ തൌഹീദ് തീരുമാനമായില്ല 😂
@iqkunju622310 күн бұрын
പ്രവചനം. അല്ലാഹു അറിയിച്ചു കൊടുത്തത് അവർ വിവരിക്കുന്നു. അത് ഭാവിയിൽ വരാൻ പോകുന്ന കാര്യങ്ങളും ഉൾപ്പെടെയാണ്.
@hamzakoramba74119 күн бұрын
കുറാഫീ തങ്ങളെ വെളുപ്പിക്കണ്ട
@muhammadaliemechakandy48739 күн бұрын
ഭാവിയിലെ എല്ലാ കാര്യങ്ങളും സ്വയം അറിയുന്ന നബിയാണെങ്കിൽ ആയിശ(റ)വിന്റെ നേരെ ഉണ്ടായ അപവാദം പ്രചരണം മുൻകൂട്ടി അറിയാൻ കഴിഞ്ഞില്ല???അത് കാരണം റസൂൽ വിഷമിച്ചിരിക്കുംബോൾ അല്ലാഹു വഹ്'യ് മുഖേന വിവരിച്ചപ്പോഴല്ലേ റസൂലിന് സമാധാനം വന്നത്???
@SainudheenKv-qm2wp8 күн бұрын
ഇതൊക്കെ വഹാബ് സഖാഫിയെ ഏൽപിക്ക് മണി മണിയായി പറയും
@hafsathm22710 күн бұрын
ഇദ്ദേഹം ജിഫ്രി തങ്ങളെയാണോ വെളുപ്പിക്കുന്നത്? അതോ അല്ലാഹുവിൻ്റെ ദീൻ പഠിപ്പിച്ച അല്ലാഹുവിൻ്റെ റസൂൽ(സ)യെ യാണോ ഇക്കോ ലം വെളുപ്പിക്കാൻ നോക്കുന്നത്? മനസ്സിലാകുന്നില്ല. എന്തായാലും സമദാനി സാഹിബ് പറഞ്ഞത് തന്നെയാണ് സത്യമെന്നാ മൂന്ന് ക്ലിപ്പും കണ്ടാൽ മനസ്സിലാകും.ഇത്തരത്തിൽ മുഅ മിനീ ങ്ങളെ വഴി പിഴപ്പിക്കുന്ന പിശാചിൻ്റെ ഷ റ്രി ൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ....ആമീൻ. അല്ലാഹുവേ നീയല്ലാതെ വേറൊരു രക്ഷയും കാവലുമില്ലല്ലാഹ്.
@CalmCheckeredFlags-pe8si10 күн бұрын
നാളത്തെ കാര്യം റസൂലിന് അരിയും എന്ന ആയത്ത് പോസ്റ്റ് ചെയൂ മുസ്ലിയാരേ
@k.pmajeed208710 күн бұрын
ബദറിൽ ഷഹീദായ ശുഹദാക്കളെ പുകഴ്ത്തി കുട്ടികൾ മദ്ഹുകൾ പാടുന്നു. "ബദറിൽ" എന്നുള്ളത് അടിസ്ഥാന വിഷയം തന്നെയാണ്. മൗലവി മനപ്പൂർവം അത് വിട്ടുകളയുന്നു...!. മൗലവി എന്തിന് ഈ കപട സ്വഭാവം സ്വീകരിച്ചു?. ബദരീങ്ങളെ മദ്ഹ് ചെയ്യുന്ന സദസ്സിലേക്ക് നബി തങ്ങൾ കയറി വരുന്നു. കുട്ടികൾ "നാളത്തെ കാര്യം ഇന്നറിയുന്ന ഒരു പ്രവാചകൻ"ഞങ്ങളി ലുണ്ടെന്നു പാടുന്നു. നിങ്ങൾ ആദ്യം തന്നെ പാടിയത് പാടൂ എന്ന് നബി തങ്ങൾ പറയുകയും ചെയ്യുന്നു. ഉസ്താദ് ഇവിടെ പറഞ്ഞതുപോലെ തന്നെയാണ് അതിന്റെ വിശദീകരണം. മറ്റൊന്ന് ജീവിച്ചിരിക്കുന്ന മഹാന്മാരുടെ സ്തുതി കീർത്തനങ്ങൾ പറയുന്നതിനേക്കാളും ശ്രേഷ്ഠതയാണ് - മൺമറഞ്ഞുപോയ മഹാത്മാക്കളുടെ സ്തുതി കീർത്തനങ്ങൾ പറയുക എന്നത്. അതുകൊണ്ടുമാകാം. നബി തങ്ങൾ ഉദ്ദേശിക്കുന്ന സമയത്ത് മറഞ്ഞ കാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുകയില്ലെന്ന് ഈ പാട്ടിൽ പറയുന്നുമില്ലല്ലോ?. പിന്നെ വഹാബികൾ പറയുന്നതിന് എന്ത് അർത്ഥം...!?. നബി(സ ) സ്വയം അറിയുമെന്ന് ആ കുട്ടികളും വിശ്വസിക്കുന്നില്ല. നമ്മളും വിശ്വസിക്കുന്നില്ല. കല്യാണ വീടുകളിലും സന്തോഷമുള്ള സമയത്തും മറ്റും "മഹാത്മാക്കളെ സ്തുതി കീർത്തനങ്ങൾ പാടാം എന്നതിനും ഇതൊരു വ്യക്തമായ ഒരു തെളിവ് തന്നെയാണ്. കല്യാണ വീടുകളിൽ ഇങ്ങനെ ബദരീങ്ങളെയും മറ്റു മഹാന്മാരെയും മദ്ഹുകൾ പാടുന്ന ഒരു വഹാബി വീടുകൾ നമ്മളാരും കണ്ടിട്ടില്ല. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?.
@k.pmajeed208710 күн бұрын
ബദരീങ്ങളെ മദ്ഹ് പറയുന്ന സദസ്സിലേക്ക് നബി തങ്ങൾ വരുന്നു. കുട്ടികൾ "നാളത്തെ കാര്യം ഇന്നറിയുന്ന ഒരു പ്രവാചകൻ"ഞങ്ങളി ലുണ്ടെന്നു പാടുന്നു. നിങ്ങൾ ആദ്യം തന്നെ പാടിയത് പാടൂ എന്ന് നബി തങ്ങൾ പറയുകയും ചെയ്യുന്നു. ഉസ്താദ് ഇവിടെ പറഞ്ഞതുപോലെ തന്നെയാണ് അതിന്റെ വിശദീകരണം. മറ്റൊന്ന് ജീവിച്ചിരിക്കുന്ന മഹാന്മാരുടെ സ്തുതി കീർത്തനങ്ങൾ പറയുന്നതിനേക്കാളും ശ്രേഷ്ഠതയാണ് - മൺമറഞ്ഞുപോയ മഹാത്മാക്കളുടെ സ്തുതി കീർത്തനങ്ങൾ പറയുക എന്നത്. അതുകൊണ്ടുമാകാം. നബി തങ്ങൾ ഉദ്ദേശിക്കുന്ന സമയത്ത് മറഞ്ഞ കാര്യങ്ങൾ അല്ലാഹു അറിയിച്ചു കൊടുക്കുകയില്ലെന്ന് ഈ പാട്ടിൽ പറയുന്നുമില്ലല്ലോ?. പിന്നെ വഹാബികൾ പറയുന്നതിന് എന്ത് അർത്ഥം...!?. നബി(സ ) സ്വയം അറിയുമെന്ന് ആ കുട്ടികളും വിശ്വസിക്കുന്നില്ല. നമ്മളും വിശ്വസിക്കുന്നില്ല. കല്യാണ വീടുകളിലും സന്തോഷമുള്ള സമയത്തും മറ്റും "മഹാത്മാക്കളെ സ്തുതി കീർത്തനങ്ങൾ പാടാം എന്നതിനും ഇതൊരു വ്യക്തമായ ഒരു തെളിവ് തന്നെയാണ്. കല്യാണ വീടുകളിൽ ഇങ്ങനെ ബദരീങ്ങളെയും മറ്റു മഹാന്മാരെയും മദ്ഹുകൾ പാടുന്ന ഒരു വഹാബി വീടുകൾ നമ്മളാരും കണ്ടിട്ടില്ല. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം?.
@k.pmajeed208710 күн бұрын
ബദറിൽ ഷഹീദായ ശുഹദാക്കളെ പുകഴ്ത്തി കുട്ടികൾ മദ്ഹുകൾ പാടുന്നു. "ബദറിൽ" എന്നുള്ളത് അടിസ്ഥാന വിഷയം തന്നെയാണ്. മൗലവി മനപ്പൂർവം അത് വിട്ടുകളയുന്നു...!. മൗലവി എന്തിന് ഈ കപട സ്വഭാവം സ്വീകരിച്ചു?.
@k.pmajeed208710 күн бұрын
@salihcherukatt ബദറിൽ ഷഹീദായ ശുഹദാക്കളെ പുകഴ്ത്തി കുട്ടികൾ മദ്ഹുകൾ പാടുന്നു. "ബദറിൽ" എന്നുള്ളത് അടിസ്ഥാന വിഷയം തന്നെയാണ്. മൗലവി മനപ്പൂർവം അത് വിട്ടുകളയുന്നു...!. മൗലവി എന്തിന് ഈ കപട സ്വഭാവം സ്വീകരിച്ചു?.
@CalmCheckeredFlags-pe8si9 күн бұрын
@@k.pmajeed2087 ഞാൻ ചോദിച്ചത് ആയത്ത് വിടാനാണ് ഉസ്താദ് ഖുർആനിൽ ഉണ്ട് എന്ന് പറഞ്ഞു അത് വിടൂ
@newtricks51709 күн бұрын
വെളുക്കാൻ തേച്ചത് പാണ്ടായി😂
@basheerpp38657 күн бұрын
എന്താ ഉസ്താദേ ഇങ്ങിനെ വളച്ചൊടിച്ചു പറഞ്ഞു ജിഫ്രി തങ്ങളെ ന്യായികരിക്കാൻ കളവ് പറയാൻ മാത്രം നിങ്ങളെ പോലെ ഉള്ളവർകെ കഴിയൂ
@beerankutty25935 күн бұрын
لايعلم الغيب إلاالله، لاتعلم نفس باي ارض تموت وماذاتكسب غدا ഇതിന്റെയൊക്കെ അർത്ഥം തമാശക്ക് വേണ്ടിയുള്ളതാണോ?
@ahammedkutty53748 күн бұрын
ബുദ്ധിയില്ലാത്തതലേ ക്കട്ട് കാരൻ
@AbdulMajeed-gz7pb11 күн бұрын
മിണ്ടിയില എന്ന് പറഞ്ഞത് വിഴുത്തി
@muhamedt26589 күн бұрын
അവസാന കാലത്തു വരുന്ന ദജ്ജാലൂന kazzaboona......, എന്നല്ലാതെ എന്തുപറയാൻ. ഈ സംഭവം ഇതു പോലെ വ്യാഖ്യാനിച്ച ഒരു മുൻകാല പണ്ഡിതനെ ഉദ്ധരിക്കാമോ ഖുറാഫീ???
@salamkorambail443210 күн бұрын
ഉസ്താദ് ഫോൺ എറണാം അല്ലേ😊
@salamkorambail443210 күн бұрын
ഉസ്താദ് യൂട്യൂബ് ഹറാം അല്ലേ
@hassanch7629 күн бұрын
എന്താ ഉസ്താദെ പറഞ്ഞ് പറഞ്ഞ് നിങ്ങൾ സമധാനിയും മൗലവിയും പറഞ്ഞിടത്ത് തന്നെയാണല്ലോ എത്തുന്നത്
@malikm692810 күн бұрын
ഉസ്താദേ- സമദാനി പറഞ്ഞ -നബ (സ) അശ്വസ്തനായി എന്ന് പറഞ്ഞത് ആ ഹദീസിലുണ്ടോ?
@ashrafkolakkad56569 күн бұрын
വീണ്ടും വഷളാവാനാണോ മൊയ്ല്യാരെ നിങ്ങൾ രംഗത്ത് വന്നത് ?.. മറഞ്ഞ കാര്യങ്ങൾ അല്ലാഹുവിന് മാത്രമേ അറിയു.അതിന് പാട്ട് പാടേണ്ട ആവശ്യമില്ല.. റസൂൽ (സ) മറഞ്ഞ കാര്യങ്ങൾ അറിയുമായിരുന്നെങ്കിൽ ആയിശ (റ) വിനെ പറ്റി അപവാദം പ്രചരിച്ചപ്പോൾ അതിന്റെ സത്യാവസ്ഥ അറിയാൻ ഒരു മാസത്തിലധികം കാത്തിരുന്നതെന്തിനാ ?.. ഹംസ(റ) ഉഹ്ദിൽ കൊല്ലപ്പെടുമെന്ന് അറിഞ്ഞിരുന്നെങ്കിൽ രക്ഷിക്കാൻ ശ്രമിക്കില്ലായിരുന്നൊ.. ഉഹ്ദിലെ ചതിക്കുഴിയിൽറസൂൽ (സ) വീഴുമായിരുന്നൊ? ജൂത സ്ത്രീ കൊടുത്ത വിഷ ഭക്ഷണം കഴിക്കുമായിരുന്നൊ? ഇങ്ങനെ എത്ര ഉദാഹരണങ്ങൾ.
@mksaqafi866910 күн бұрын
❤
@abdulkareemkmkl9 күн бұрын
മൂന്നിലും അവ്യക്തയുണ്ട്
@azeez978011 күн бұрын
മൗലവിക്ക് താല്പര്യം റസൂൽ l(സ )യെ റസൂൽ അല്ലാതാകുന്നതിലാണ്.
@abdurahman61878 күн бұрын
നബിസല്ലല്ലാഹു അലൈഹി വസല്ലം മറഞ്ഞ കാര്യങ്ങൾ അറിയും അതുകൊണ്ടല്ലേ ഹദീസുകൾ എല്ലാം ഇന്ന് വെളിവായി വരുന്നത്❤❤ ഇതിന് വഹാബി വെട്ടുകിളികൾ വല്ലതും അറിയാമോ😅
@mahaneeyam15438 күн бұрын
😄
@ZulfiquarHussainI10 күн бұрын
ഉസ്താദിൻ്റെ വിശദീകരണം നന്നായി. പ്രവാചകൻ എന്നാൽ പ്രവചിക്കുന്നയാൾ എന്നല്ലെ. അറിയില്ലെന്നു വന്നാൽ, നബി പ്രവചിച്ച പലതും വ്യാജമാണെന്നു വരും. കട്ട സപ്പോർട്ട്.
@mahaneeyam154310 күн бұрын
🥰👍🏻
@AbdulMajeed-qu6jm9 күн бұрын
ബദ്രിയത്തിന്റെ പ്രചരണം ആണോ മൗലവി
@backerthalappara692310 күн бұрын
ഇയാൾ സജറയാ
@Shafeer123456 күн бұрын
എന്നാൽ ഒരു ആയത് പറയൂ uthaathe
@Muhammed-q5j10 күн бұрын
Samadani❤❤❤
@shababsab807910 күн бұрын
Sharinna
@reyrey563310 күн бұрын
Jabar. Mash. .paranchathaa. shari. .onninim. .oru ..antham. kuntham. Illa ..