Рет қаралды 384,951
പൊന്നമ്പലമേട്ടിൽ ആചാരത്തിൻ്റെ ഭാഗമായി മകരവിളക്ക് കൊളുത്തുന്നതാണെന്ന് വർഷങ്ങൾക്ക് മുൻപ് തിരുവിതാംകൂർ ദേവസ്വവും തന്ത്രി കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ 1983ൽ മകരവിളക്കിൻ്റെ യാഥാർത്ഥ്യം തേടി പൊന്നമ്പലമേട്ടിലേക്ക് സാഹസിക യാത്ര നടത്തിയ ഒരു സംഘം പോലിസ് കസ്റ്റഡിയിലിരുന്ന് മകരവിളക്ക് കൊളുത്തുന്നതിന് നേർസാക്ഷ്യം വഹിച്ചവരാണ്.
പോലിസ് മർദ്ദനമേറ്റെങ്കിലും മകരവിളക്കിൻ്റെ യഥാർത്ഥ്യം ലോകത്തോട് വിളിച്ചു പറഞ്ഞവരാണിക്കൂട്ടർ.
സംഘാംഗമായ പൂനം റഹിം, ഡേവിസ് വളർക്കാവ് എന്നിവരുടെ നേരനുഭവങ്ങളിലേക്ക്.
Years ago, the Travancore Devaswom and the Tantri family made it clear that the Makaravilakku is being lit, at Ponnambalametti as part of the ritual.
However, in 1983, a group of people who went on an adventurous journey to Ponnambalametti in search of the reality of the Makaravilakku, witnessed the lighting of the Makaravilakku under police custody.
They are the ones who told the truth to the world about Makaravilakku despite being harassed by the police.
The team members Poonam Rahim and Davis Valarkavu shares their live experiences.
If you like this video, Kindly share.
Thanks if you have already subscribed our "Loudspeaker 007" KZbin Channel.
If you have not done till now, Kindly subscribe our "Loudspeaker 007" KZbin Channel and press the Bell Button.